<?xml version='1.0' encoding='UTF-8'?><?xml-stylesheet href="http://www.blogger.com/styles/atom.css" type="text/css"?><feed xmlns='http://www.w3.org/2005/Atom' xmlns:openSearch='http://a9.com/-/spec/opensearchrss/1.0/' xmlns:georss='http://www.georss.org/georss' xmlns:gd='http://schemas.google.com/g/2005' xmlns:thr='http://purl.org/syndication/thread/1.0'><id>tag:blogger.com,1999:blog-403874513600914769</id><updated>2012-02-17T06:38:32.538+04:00</updated><category term='പത്മചരിതം ഒന്നാംഘണ്ഡം'/><category term='പപ്പകോഴി'/><category term='പാട്ട ബക്കുറു അഥവാ അബൂബക്കര്‍ പാട്ട'/><category term='Blogmeet'/><category term='ബൂലോകകൊട്ടാരം (ബ്ലൊട്ടാരം)'/><category term='ലേഖനം'/><category term='കവിത'/><category term='യു.എ.ഇ ബ്ലോഗ് മീറ്റ് 2009'/><category term='നർമ്മം'/><category term='കുഴൂര്‍ വിത്സണ്‍'/><category term='നര്‍മ്മം'/><category term='കിട്ടാത്ത മുന്തിരിയുടെ പുളിപ്പ്'/><category term='ബാര്‍ബര്‍ ബബ്ബാര്‍'/><category term='ഒരു മന്ന് ചാളയും 510  ദിര്‍ഹവും'/><category term='ചിത്രം'/><title type='text'>പുലിപ്പെടകള്‍</title><subtitle type='html'>എന്‍റെ കയ്യക്ഷരം</subtitle><link rel='http://schemas.google.com/g/2005#feed' type='application/atom+xml' href='http://sameerpas.blogspot.com/feeds/posts/default'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/403874513600914769/posts/default?max-results=100'/><link rel='alternate' type='text/html' href='http://sameerpas.blogspot.com/'/><link rel='hub' href='http://pubsubhubbub.appspot.com/'/><author><name>പുള്ളിപ്പുലി</name><uri>http://www.blogger.com/profile/11628229637230101368</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='17' height='32' src='http://1.bp.blogspot.com/-mO8cuKtxfws/TuWVkECdQNI/AAAAAAAADyQ/YTQwICX854s/s220/Posterize.jpg'/></author><generator version='7.00' uri='http://www.blogger.com'>Blogger</generator><openSearch:totalResults>13</openSearch:totalResults><openSearch:startIndex>1</openSearch:startIndex><openSearch:itemsPerPage>100</openSearch:itemsPerPage><entry><id>tag:blogger.com,1999:blog-403874513600914769.post-1986300686208428604</id><published>2011-05-08T09:27:00.005+04:00</published><updated>2011-05-09T09:49:44.565+04:00</updated><category scheme='http://www.blogger.com/atom/ns#' term='Blogmeet'/><category scheme='http://www.blogger.com/atom/ns#' term='ചിത്രം'/><title type='text'>UAE Blogmeet 2011</title><content type='html'>&lt;div style="text-align: center;"&gt;&lt;embed type="application/x-shockwave-flash" src="https://picasaweb.google.com/s/c/bin/slideshow.swf" flashvars="host=picasaweb.google.com&amp;amp;hl=en_US&amp;amp;feat=flashalbum&amp;amp;RGB=0x000000&amp;amp;feed=https%3A%2F%2Fpicasaweb.google.com%2Fdata%2Ffeed%2Fapi%2Fuser%2Fsameerpas%2Falbumid%2F5604193153964123121%3Falt%3Drss%26kind%3Dphoto%26hl%3Den_US" pluginspage="http://www.macromedia.com/go/getflashplayer" width="600" height="400"&gt;&lt;/embed&gt;&lt;/div&gt;&lt;br /&gt;&lt;center&gt;&lt;a href="https://picasaweb.google.com/sameerpas/UAEBlogmeet2011" target="_blank"&gt;പിക്കാസ direct link&lt;/a&gt;&lt;/center&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/403874513600914769-1986300686208428604?l=sameerpas.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://sameerpas.blogspot.com/feeds/1986300686208428604/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=403874513600914769&amp;postID=1986300686208428604' title='23 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/403874513600914769/posts/default/1986300686208428604'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/403874513600914769/posts/default/1986300686208428604'/><link rel='alternate' type='text/html' href='http://sameerpas.blogspot.com/2011/05/uae-blogmeet-2011.html' title='UAE Blogmeet 2011'/><author><name>പുള്ളിപ്പുലി</name><uri>http://www.blogger.com/profile/11628229637230101368</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='17' height='32' src='http://1.bp.blogspot.com/-mO8cuKtxfws/TuWVkECdQNI/AAAAAAAADyQ/YTQwICX854s/s220/Posterize.jpg'/></author><thr:total>23</thr:total></entry><entry><id>tag:blogger.com,1999:blog-403874513600914769.post-8832825185505913754</id><published>2009-12-19T13:26:00.010+04:00</published><updated>2009-12-20T19:40:20.707+04:00</updated><category scheme='http://www.blogger.com/atom/ns#' term='ലേഖനം'/><category scheme='http://www.blogger.com/atom/ns#' term='ചിത്രം'/><category scheme='http://www.blogger.com/atom/ns#' term='യു.എ.ഇ ബ്ലോഗ് മീറ്റ് 2009'/><title type='text'>യു.എ.ഇ ബ്ലോഗ് മീറ്റ് 2009</title><content type='html'>&lt;span style="font-size:130%;"&gt;ദുബായ് സഫ പാർക്കിൽ വെച്ച് നടന്ന യു.എ.ഇ ബ്ലോഗ് എഴുത്തുകാരുടെ സംഗമം / പികിനിക് 2009ന് ഇത് വരെ പല ബ്ലോഗുകളിലായി വന്ന പോസ്റ്റുകളുടെ ഒരു ലിങ്ക് ലിസ്റ്റ് കാണൂ ആർമാദിക്കൂ.&lt;br /&gt;&lt;br /&gt;സിദ്ധാര്‍ത്ഥന്റെ ഉൽഘാടനചിത്രം&lt;br /&gt;&lt;br /&gt;&lt;a href="http://uaemeet.blogspot.com/2009/12/blog-post.html"&gt;http://uaemeet.blogspot.com/2009/12/blog-post.html&lt;/a&gt;&lt;br /&gt;&lt;br /&gt;പുള്ളിപുലിയുടെ കളക്ഷൻ&lt;br /&gt;&lt;br /&gt;&lt;a href="http://uaemeet.blogspot.com/2009/12/2009.html"&gt;http://uaemeet.blogspot.com/2009/12/2009.html&lt;/a&gt;&lt;br /&gt;&lt;a href="http://picasaweb.google.co.in/sameerpas/RecentlyUpdated#"&gt;&lt;br /&gt;http://picasaweb.google.co.in/sameerpas/RecentlyUpdated#&lt;/a&gt;&lt;br /&gt;&lt;br /&gt;ജിമ്മിയുടെ കളക്ഷൻ&lt;br /&gt;&lt;a href="http://entekannilude.blogspot.com/2009/12/blog-post_18.html"&gt;&lt;br /&gt;http://entekannilude.blogspot.com/2009/12/blog-post_18.html&lt;/a&gt;&lt;br /&gt;&lt;br /&gt;അനിൽശ്രീയുടെ കളക്ഷൻ&lt;br /&gt;&lt;br /&gt;&lt;a href="http://anilsree.blogspot.com/2009/12/2009.html"&gt;http://anilsree.blogspot.com/2009/12/2009.html&lt;/a&gt;&lt;br /&gt;&lt;br /&gt;കിച്ചൂന്റെ കളക്ഷൻ&lt;br /&gt;&lt;a href="http://uaemeet.blogspot.com/2009/12/18-2009.html"&gt;&lt;br /&gt;http://uaemeet.blogspot.com/2009/12/18-2009.html&lt;/a&gt;&lt;br /&gt;&lt;br /&gt;സുല്ലിട്ട കളക്ഷൻ&lt;br /&gt;&lt;br /&gt;&lt;a href="http://uaemeet.blogspot.com/2009/12/2009_19.html"&gt;http://uaemeet.blogspot.com/2009/12/2009_19.html&lt;/a&gt;&lt;br /&gt;&lt;br /&gt;ഖാൻ പോത്തൻകോടിന്റെ അഭ്യാസം&lt;br /&gt;&lt;br /&gt;&lt;a href="http://keralacartoons.blogspot.com/2009/12/2009.html"&gt;http://keralacartoons.blogspot.com/2009/12/2009.html&lt;/a&gt;&lt;br /&gt;&lt;br /&gt;പ്രശാന്തിന്റെ കളക്ഷൻ&lt;br /&gt;&lt;br /&gt;&lt;a href="http://uaemeet.blogspot.com/2009/12/december-2009.html"&gt;http://uaemeet.blogspot.com/2009/12/december-2009.ഹ്ത്മ്ല്‍&lt;/a&gt;&lt;br /&gt;&lt;br /&gt;സുനിൽ പണിക്കരിന്റെ അഭ്യാസം&lt;br /&gt;&lt;br /&gt;&lt;a href="http://panikkerspeaking.blogspot.com/2009/12/blog-post_20.html"&gt;http://panikkerspeaking.blogspot.com/2009/12/blog-post_20.html&lt;/a&gt;&lt;br /&gt;&lt;br /&gt;പ്രശാന്തിന്റെ കളക്ഷൻ (അപ്ഡേറ്റ്)&lt;br /&gt;&lt;br /&gt;&lt;a href="http://uaemeet.blogspot.com/2009/12/bloggers-meet-december-2009-more-photos.html"&gt;http://uaemeet.blogspot.com/2009/12/bloggers-meet-december-2009-more-photos.html&lt;/a&gt;&lt;br /&gt;&lt;br /&gt;ബിനീഷിന്റെ കളക്ഷൻ&lt;br /&gt;&lt;br /&gt;&lt;a href="http://pixel-magix.blogspot.com/2009/12/blog-post_3331.html"&gt;http://pixel-magix.blogspot.com/2009/12/blog-post_3331.html&lt;/a&gt;&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;span style="font-size:130%;"&gt;ജിമ്മിയുടെ കളക്ഷൻ&lt;/span&gt;&lt;span style="font-size:130%;"&gt;(അപ്ഡേറ്റ് 1)&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;br /&gt;&lt;a href="http://entekannilude.blogspot.com/2009/12/1.html"&gt;http://entekannilude.blogspot.com/2009/12/1.html&lt;/a&gt;&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;span style="font-size:130%;"&gt;ജിമ്മിയുടെ കളക്ഷൻ&lt;/span&gt;&lt;span style="font-size:130%;"&gt;(അപ്ഡേറ്റ് 2)&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;a href="http://entekannilude.blogspot.com/2009/12/2.html"&gt;http://entekannilude.blogspot.com/2009/12/2.html&lt;/a&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;br /&gt;ഈ ലിങ്ക് ലിസ്റ്റ് ഒരു തുടക്കം മാത്രം&lt;br /&gt;&lt;br /&gt;ഇനിയും പുതിയ പുതിയ പോസ്റ്റുകൾ പോരട്ടേ പോരട്ടേ&lt;br /&gt;&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/403874513600914769-8832825185505913754?l=sameerpas.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://sameerpas.blogspot.com/feeds/8832825185505913754/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=403874513600914769&amp;postID=8832825185505913754' title='14 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/403874513600914769/posts/default/8832825185505913754'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/403874513600914769/posts/default/8832825185505913754'/><link rel='alternate' type='text/html' href='http://sameerpas.blogspot.com/2009/12/2009.html' title='യു.എ.ഇ ബ്ലോഗ് മീറ്റ് 2009'/><author><name>പുള്ളിപ്പുലി</name><uri>http://www.blogger.com/profile/11628229637230101368</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='17' height='32' src='http://1.bp.blogspot.com/-mO8cuKtxfws/TuWVkECdQNI/AAAAAAAADyQ/YTQwICX854s/s220/Posterize.jpg'/></author><thr:total>14</thr:total></entry><entry><id>tag:blogger.com,1999:blog-403874513600914769.post-3591034194085598568</id><published>2009-11-18T16:31:00.001+04:00</published><updated>2009-11-18T16:35:36.634+04:00</updated><category scheme='http://www.blogger.com/atom/ns#' term='നർമ്മം'/><category scheme='http://www.blogger.com/atom/ns#' term='ബൂലോകകൊട്ടാരം (ബ്ലൊട്ടാരം)'/><title type='text'>ബൂലോകകൊട്ടാരം (ബ്ലൊട്ടാരം)</title><content type='html'>ബൂലോക നാടക സമിതിയുടെ ഒന്നാമത് നാടകം&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold;"&gt;ബൂലോകകൊട്ടാരം (ബ്ലൊട്ടാരം)&lt;/span&gt;&lt;br /&gt;&lt;br /&gt;രചന, സംവിദാനം, പുള്ളി പുലി&lt;br /&gt;ബ്ലോകാവിഷ്ക്കാരം പുള്ളി പുലി&lt;br /&gt;നിർമ്മാണം പൈസ ചിലവുള്ള ഒരു പരിപാടിക്കും ഞാൻ ഇല്ല (ബൂലോകത്തുള്ള ആർക്കും ഇതിന്റെ നിർമ്മാണം ഏറ്റെടുക്കാം)&lt;br /&gt;&lt;br /&gt;അഭിനയിക്കുന്നവർ&lt;br /&gt;മഹാരാജാവ് : സജീവ് എടത്താടൻ&lt;br /&gt;മഹാറാണി : കിച്ചു (മഹാറാണിയാവാനുള്ള പ്രായം ആയിട്ടില്ലെന്നറിയാം എന്നാലും കിച്ചു ചേച്ചി തന്നെ മതി ഈ റോളിൽ)&lt;br /&gt;രാജകുമാരൻ : കൈപ്പള്ളി&lt;br /&gt;രാജകുമാരി : ഇഞ്ചിപ്പെണ്ണ്&lt;br /&gt;കൊട്ടാരം സ്പീക്കർ : ഹരീഷ് തൊടുപുഴ&lt;br /&gt;കൊട്ടാരം എഞ്ചിനിയർ : അപ്പു (ഷിബു)&lt;br /&gt;കൊട്ടാരം ഫൂഡ് &amp;amp; ബേവറേജ് മാനേജർ (കൊട്ടാരം പണ്ടാരി) : പൊങ്ങുമ്മൂടൻ&lt;br /&gt;സേവകൻ : ബൂലോകത്തുള്ള ആർക്കും മുന്നോട്ട് വരാം&lt;br /&gt;സ്പെഷൽ അപ്പിയറൻസ് : നമത്&lt;br /&gt;&lt;br /&gt;ആദ്യബെല്ലോട് കൂടി രണ്ടാം ബെൽ അടിക്കും (എന്തിനാ രണ്ട് ബെല്ലടിക്കുന്നത് എന്ന് സത്യായിട്ടും എനിക്കറിയില്ല)&lt;br /&gt;&lt;br /&gt;രണ്ടാം ബെല്ലോട് കൂടി ഈ നാടകം ആരംഭിക്കും&lt;br /&gt;&lt;br /&gt;ഒന്നാം ബെൽ&lt;br /&gt;&lt;span style="font-weight: bold;"&gt;ട്ട്ർർർർർർർർർണീം&lt;/span&gt;&lt;br /&gt;&lt;br /&gt;രണ്ടാം ബെൽ&lt;br /&gt;&lt;span style="font-weight: bold;"&gt;ട്ട്ർർർർർർർർർണീം&lt;/span&gt; (ഒന്ന് ശ്രദ്ധിച്ചിരിക്കഡേയ് ദാ കർട്ടൻ പൊന്തീട്ടാ)&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold;"&gt;രംഗം 1&lt;/span&gt;&lt;br /&gt;&lt;span style="font-weight: bold;"&gt;ബൂലോകകൊട്ടാരത്തിന്റെ ഡ്രോയിങ് റൂം&lt;/span&gt;&lt;br /&gt;&lt;br /&gt;മഹാരാജാവ് : ആരവിടേ?&lt;br /&gt;സേവകൻ : അടിയൻ!&lt;br /&gt;മഹാരാജാവ് : മഹാറാണിയോട് വരാൻ പറയൂ&lt;br /&gt;സേവകൻ : അടിയൻ!&lt;br /&gt;&lt;br /&gt;&lt;br /&gt;റാണി : തിരുമനസ്സ് എന്നെ വിളിച്ചൊ?&lt;br /&gt;മഹാരാജാവ് : ഹും ഭവതി നമുക്ക് സ്ഥിരം കിട്ടാറുള്ള പുട്ടും കടലയും കിട്ടിയില്ല&lt;br /&gt;റാണി : ഞാൻ ഇങ്ങോട്ട് വരുമ്പോൾ കൊട്ടാരം അടുക്കളയിൽ പണ്ടാരി നിന്ന് കുക്കുന്നത് കണ്ടു. ഇപ്പോ കൊണ്ട് വരും തിരുമനസ്സേ&lt;br /&gt;&lt;br /&gt;മഹാരാജാവ് : എന്റെ പോന്ന് ഭവതി നമ്മുടെ സന്താനങ്ങൾ എഴുന്നേറ്റൊ?&lt;br /&gt;റാണി : ഉവ്വ് തിരുമനസ്സേ അവർ എഴുന്നേറ്റു&lt;br /&gt;മഹാരാജാവ് : എന്നിട്ടവർ എവിടെ?&lt;br /&gt;റാണി : രാജകുമാരൻ ബർമൂഡയുമിട്ട് സൂര്യോദയം കാണാൻ പോയി തിരുമനസ്സേ&lt;br /&gt;&lt;br /&gt;മഹാരാജാവ് : ഹും രാജകുമാരിയൊ?&lt;br /&gt;രാജകുമാരി എഴുന്നേറ്റപ്പോ മുതൽ കൊട്ടാരം ഗെയിറ്റിൽ പുറത്തോട്ട് നോക്കി നിൽക്കുന്നുണ്ട് തിരുമനസ്സേ&lt;br /&gt;മഹാരാജാവ് : എന്ത് പറ്റി ഇന്നവളേ കാണാൻ വെല്ല കുമാരന്മാരും വരാം എന്ന് പറഞ്ഞിട്ടുണ്ടോ?&lt;br /&gt;റാണി : ഹെയ് ഇല്ല രാജൻ എന്തോ പിങ്ക് എന്നോ മറ്റോ പറയുന്നത് കെട്ടൂ തിരുമനസ്സേ&lt;br /&gt;&lt;br /&gt;മഹാരാജാവ് : ഹും എന്താന്നറിയില്ല ഇന്നലെ രാത്രിയിൽ ആ ഫൂഡ് &amp;amp; ബേവറേജ് മാനേജർ(കൊട്ടാരം പണ്ടാരി) : ഉണ്ടാക്കി തന്ന സ്പെഷൽ ഡ്രിങ്ക് കുടിച്ചതിന് ശേഷം തലക്ക് ഒരു കനം&lt;br /&gt;റാണി : ആരവിടേ?&lt;br /&gt;സേവകൻ : അടിയൻ!&lt;br /&gt;ഫൂഡ് &amp;amp; ബേവറേജ് മാനേജറോട് ഇവിടെ വരാൻ പറയൂ&lt;br /&gt;സേവകൻ : അടിയൻ!&lt;br /&gt;റാണി : അങ്ങ് കുറച്ച് നേരം വിശ്രമിക്കൂ ഞാൻ വിക്സ് പുരട്ടിത്തരാം&lt;br /&gt;മഹാരാജാവ് : ഹും&lt;br /&gt;കൊട്ടാരം ഫൂഡ് &amp;amp; ബേവറേജ് മാനേജർ(കൊട്ടാരം പണ്ടാരി) : അടിയനേ അന്വേഷിച്ചുവൊ?&lt;br /&gt;മഹാരാജാവ് : മിസ്റ്റർ പണ്ടാരി നിങ്ങൾ എന്തൂറ്റ് ആനമയക്കിയാ ഇന്നലെ നമുക്ക് സേവിക്കാൻ തന്നത്&lt;br /&gt;കൊട്ടാരം ഫൂഡ് &amp;amp; ബേവറേജ് മാനേജർ(കൊട്ടാരം പണ്ടാരി) : അടിയൻ അങ്ങയുടെ സ്ഥിരം ബ്രാന്റായ ഇളനീരിൽ മുക്കീച്ചാ‍രിയൊഴിച്ചത് തിരുമനസ്സേ&lt;br /&gt;മഹാരാജാവ് : എന്നിട്ടാണോ എന്റെ തല പെരുക്കുന്നത്&lt;br /&gt;കൊട്ടാരം ഫൂഡ് &amp;amp; ബേവറേജ് മാനേജർ(കൊട്ടാരം പണ്ടാരി) : ആ വാറ്റുകാരൻ രാജപ്പൻ ചാരയത്തിൽ കഞ്ചാവ് പൊടി കലക്കുന്നുണ്ട് എന്ന് ശങ്കയുണ്ട് തിരുമനസ്സേ&lt;br /&gt;മഹാരാജാവ് : അതെങ്ങിനേ നിനക്ക് മനസ്സിലായി&lt;br /&gt;കൊട്ടാരം ഫൂഡ് &amp;amp; ബേവറേജ് മാനേജർ(കൊട്ടാരം പണ്ടാരി) : അടിയൻ സ്ഥിരമായി 200 അടിക്കുന്ന ഞാൻ ഇന്നലെ വെറും100 അടിച്ചപ്പോഴേക്കും വാള് വെച്ചു തിരുമനസ്സേ&lt;br /&gt;മഹാരാജാവ് : ഹ ഹാ ഹ ഹാ  എന്റെ തലക്കനം കുറക്കാൻ വേണ്ടി ഒരു 100 കൊണ്ട് വരൂ&lt;br /&gt;കൊട്ടാരം ഫൂഡ് &amp;amp; ബേവറേജ് മാനേജർ(കൊട്ടാരം പണ്ടാരി) : ഉത്തരവ് തിരുമനസ്സേ&lt;br /&gt;&lt;br /&gt;മഹാരാജാവ് : ഭവതി ഇന്നലെ ആരോടാ ചാറ്റി കൊണ്ടിരുന്നത്?&lt;br /&gt;റാണി : അത് ബൂലോകത്തിലെ പുതിയ കവി പുള്ളിപുലി ആയിരുന്നു തിരുമനസ്സേ&lt;br /&gt;മഹാരാജാവ് : ഹും അവനെന്തിനാ ഭവതിയോട് ചാറ്റുന്നത്?&lt;br /&gt;റാണി : നമ്മുടെ കൊട്ടാരത്തിലേ മലയാ‍ളം നിഘണ്ടു കടം ചോദിക്കാൻ വേണ്ടിയാ അവൻ ഓൺലൈനിൽ വന്നത്&lt;br /&gt;മഹാരാജാവ് : എന്നിട്ട് ഭവതി എന്ത് പറഞ്ഞു?&lt;br /&gt;റാണി : കൊട്ടാരം നിഘണ്ടുവൊന്നും തരാൻ പറ്റില്ല. വേണമെങ്കിൽ മഷിത്തണ്ടിന്റെ വെബ് അഡ്രസ്സ് തരാമെന്ന് പറഞ്ഞു&lt;br /&gt;മഹാരാജാവ് : എന്നിട്ടോ?&lt;br /&gt;റാണി : അവൻ അതുമതി എന്ന് പറഞ്ഞു. അത് കൊടുത്തപ്പോൾ തന്നെ അവൻ ലോഗ് ഔട്ട് ചെയ്ത് പോവുകയും ചെയ്തു തിരുമനസ്സേ&lt;br /&gt;മഹാരാജാവ് : ഹ ഹാ ഹ ഹാ ഈ കവികളുടെ ഒരു കാര്യം&lt;br /&gt;&lt;br /&gt;റാണി : തിരുമനസ്സേ കൊട്ടാരം സ്പീക്കർ ഇന്നലെ മെയിൽ അയച്ചിരുന്നു&lt;br /&gt;മഹാരാജാവ് : മെയിലിൽ എന്താ പ്രത്യാകിച്ച്?&lt;br /&gt;റാണി : ബൂലോക സമ്മേളനം ഇനി എന്ന്? എവിടെ വെച്ച്? എന്നീ ചോദ്യങ്ങളാ അവന്റെ മെയിലിൽ ഉള്ളത് തിരുമനസ്സേ&lt;br /&gt;മഹാരാജാവ് : എന്നിട്ട് നീ റിപ്ലേ അയച്ചോ?&lt;br /&gt;റാണി : ഉവ്വ് തിരുമനസ്സേ തീരുമാനം ആയാൽ അറിയിക്കാം എന്ന് മറുപടി കൊടുത്തു&lt;br /&gt;&lt;br /&gt;മഹാരാജാവ് : നന്നായി. നമുക്കുള്ള പുട്ടും കടലയും ഇനിയും റെഡി ആയില്ലെ ഭവതി&lt;br /&gt;കൊട്ടാരം ഫൂഡ് &amp;amp; ബേവറേജ് മാനേജർ(കൊട്ടാരം പണ്ടാരി) : അടിയൻ അങ്ങേക്കുള്ള അഞ്ച് കുറ്റി പുട്ടും കടലയും കൊട്ടാരം ഡയിനിങ് ഹാളിൽ വെച്ചിട്ടുണ്ട് തിരുമനസ്സേ&lt;br /&gt;മഹാരാജാവ് : ഭവതി വിശന്നിട്ട് കുടൽ കരിയുന്നു അത്കൊണ്ട് ഇനി പുട്ടടിച്ചിട്ടാകാം ഭാക്കി&lt;br /&gt;&lt;br /&gt;ഇന്റർവെൽ (ഒന്നിന് പോകേണ്ടവർക്കും വലിക്കാൻ പോകേണ്ടവർക്കും പോയി വരാനുള്ള സമയം)&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold;"&gt;രംഗം 2&lt;/span&gt;&lt;br /&gt;&lt;br /&gt;കൊട്ടാരം ഡയിനിങ് ഹാൾ&lt;br /&gt;&lt;br /&gt;മഹാരാജാവ് : നമ്മുടെ കൊട്ടാരം എഞ്ചിനിയറേ ഇന്ന് കണ്ടില്ലല്ലോ?&lt;br /&gt;റാണി : കൊട്ടാരം മോഡിയാക്കുന്നതിന്റെ ഭാഗമായി കുമാരൻ കൊടുത്ത ഒരു യൂണികോഡ് എമ്പഡ്ഡഡ് കോടുമായി കൊട്ടാരത്തിന് മുകളിലേക്ക് കയറി പൊകുന്നത് കണ്ടു തിരുമനസ്സേ&lt;br /&gt;മഹാരാജാവ് : ഹും ആരവിടെ നമ്മുടെ സന്തതികളോട് ഇവിടെ വരാൻ പറയൂ&lt;br /&gt;സേവകൻ : അടിയൻ!&lt;br /&gt;&lt;br /&gt;രാജകുമാരനും രാജകുമാരിയും : ഡാഡി ഞങ്ങളെ വിളിച്ചോ?&lt;br /&gt;മഹാരാജാവ് : മക്കള് കഴിച്ചൊ?&lt;br /&gt;രാജകുമാരൻ : കഴിച്ചു ഡാഡി&lt;br /&gt;മഹാരാജാവ് : എന്താ മൊന്റെ മുഖത്തൊരു റ്റെൻഷൻ&lt;br /&gt;രാജകുമാരൻ : എന്റെ EF 70-200mm f/2.8L IS USM കാണനില്ല ഡാഡി&lt;br /&gt;മഹാരാജാവ് : എന്തൂട്രാ ശവീ&lt;br /&gt;റാണി : കുമാരന്റെ ആ പുട്ട്കുറ്റി ലെൻസ് കണ്ടിട്ടില്ലേ തിരുമനസ്സേ അത് കാണാനില്ലെന്നാണ് പറഞ്ഞത്&lt;br /&gt;മഹാരാജാവ് : പുട്ട്കുറ്റി ലെൻസ് എന്ന് പറഞ്ഞ പോരെടാ ശവീ വെറുതെ മനുഷ്യനെ പേടിപ്പിക്കാൻ&lt;br /&gt;രാജകുമാരൻ : സോറീ ഡാഡീ&lt;br /&gt;മഹാരാജാവ് : ആരവിടെ നമ്മുടെ കൊട്ടാരത്തിലും കള്ളന്മാരോ?&lt;br /&gt;കൊട്ടാരം ഫൂഡ് &amp;amp; ബേവറേജ് മാനേജർ(കൊട്ടാരം പണ്ടാരി) : അടിയൻ! മാപ്പാക്കണം തിരുമനസ്സേ. പുട്ട്കുറ്റി ലെൻസ് കള്ളന്മാരൊന്നും കൊണ്ട് പോയിട്ടില്ല അത് എന്റെ കയ്യിലുണ്ട് തിരുമനസ്സേ. കൊട്ടരം അടുക്കളയുടെ പുട്ട്കുറ്റിയിലെ ചില്ല് മിസ്സ് ആയത് കൊണ്ട് അങ്ങേക്കുള്ള പുട്ട് ഉണ്ടാക്കാൻ വെണ്ടി ഞാൻ ആ പുട്ട്കുറ്റി ലെൻസ് എടുത്തതാ തിരുമനസ്സേ എന്നോട് പൊറുത്ത് മാപ്പാക്കണം തിരുമനസ്സേ&lt;br /&gt;മഹാരാജാവ് : ഹും&lt;br /&gt;രാജകുമാരൻ : സന്തോഷമായി പണ്ടാരി സന്തോഷമായി&lt;br /&gt;&lt;br /&gt;മഹാരാജാവ് : രാജകുമാരി എന്താ ഒന്നും മിണ്ടാതിരിക്കുന്നത്&lt;br /&gt;രാജകുമാരി : ഞാൻ നമത് രാജകുമാരാന് കൊടുത്ത ചീഞ്ഞ പിങ്ക് എനിക്ക് ഇത് വരെ തിരിച്ച് തന്നില്ല ഡാഡി&lt;br /&gt;മഹാരാജാവ് : ആരവിടെ എത്രയും പെട്ടെന്ന് നമത് രാജകുമാരാനേ ഇവിടെ ഹാജരാക്കൂ&lt;br /&gt;സേവകൻ : അടിയൻ! രാജകുമാരിക്ക് ഒരു കൊറിയർ ഉണ്ട് തിരുമനസ്സേ&lt;br /&gt;&lt;br /&gt;(രാജകുമാരി ഓടി ചെന്ന് കൊറിയർ ഒപ്പിട്ട് വാങ്ങി പെട്ടി പൊളിക്കുന്നു. പൊളിച്ച പെട്ടിയിലേക്ക് നോക്കി സന്തൊഷവും സങ്കടവും സമ്മിശ്രമായ ഭാവത്തോടെ നിൽക്കുന്നു. രാജകുമാരിയുടെ ഈ ഭാവമാറ്റം കണ്ട് മഹാറാണി അടുത്തേക്ക് ചെല്ലുന്നു)&lt;br /&gt;&lt;br /&gt;റാണി : എന്ത് പറ്റി മോളേ നിനക്ക്? എന്താ ആ കൊറിയറിൽ? ആരാ ഇത് മോൾക്കയച്ചത്? (ഒരു 100 ചോദ്യം ഒറ്റ ശ്വാസത്തിൽ. ഇമ്മടെ വ്യാകുല മാതാവിന്റെ ഭാവത്തിൽ)&lt;br /&gt;രാജകുമാരി : മമ്മിയോട് ഞാൻ പറഞ്ഞിരുന്നില്ലെ നമത് രാജകുമാരാന് എന്റെ ഏറ്റവും ചീഞ്ഞ പിങ്ക് കൊറിയർ ചെയ്ത് കാര്യം&lt;br /&gt;റാണി : ഹും അതിന്?&lt;br /&gt;രാജകുമാരി : മമ്മി ആ ചീഞ്ഞ പിങ്ക് നമത് രാജകുമാരാൻ കഴുകി തേച്ച് മടക്കി അത്തർ പൂശി തിരിച്ച് കൊടുത്തയച്ചതാ. ഡാഡി എന്റെ പുടവമുറിക്ക് ഇനി രാജകുമാരന്മാരേ ആരെയും അന്വേഷിക്കണ്ട. എന്റെ ഏറ്റവും ചീഞ്ഞ പിങ്ക് ഇത്രയും വ്രിത്തിയാക്കി നമത് രാജകുമാരാനെ മാത്രമേ ഇനി ഞാൻ വിവാഹം കഴിക്കൂ ഇത് സത്യം സത്യം സത്യം.&lt;br /&gt;മഹാരാജാവ് : അതിന് നമത് രാജകുമാരാന് പ്രായം കൂടുതൽ അല്ലേ മോളേ&lt;br /&gt;റാണി : സാരമില്ല ഡാഡി എന്റെ ഈ ഏറ്റവും ചീഞ്ഞ പിങ്ക് സൂക്ഷിച്ച പോലെ എന്നെയും നമത് രാജകുമാരാൻ പൊന്ന് പോലേ നോക്കും&lt;br /&gt;മഹാരാജാവ് : ആരവിടെ?&lt;br /&gt;സേവകൻ : അടിയൻ!&lt;br /&gt;മഹാരാജാവ് : എത്രയും പെട്ടെന്ന് രണ്ട് വെള്ളകുതിരകളേ പൂട്ടിയ രഥം നമത് രാജകുമാരന്റെ കൊട്ടാരത്തിലേക്ക് പറഞ്ഞയക്കൂ. നാളെ എന്റെ മകളുടെ പുടവമുറി നമത് രാജകുമാരനുമായി ഉണ്ടാകും എന്നുള്ളത് ബൂലോകത്തിൽ വിളമ്പരം ചെയ്യൂ (ഒരു ജോസ് പ്രകാശ് സ്റ്റയിലിൽ)&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold;"&gt;രംഗം 3 ഒടുക്കത്തെ രംഗം&lt;/span&gt;&lt;br /&gt;&lt;br /&gt;ആനയും അംബാരിയും താള മേളങ്ങളും മാലബൾബും എല്ലാമായി നമ്മുടെ സ്വന്തം കൊട്ടാരം കല്ല്യാണ മണ്ഡപം&lt;br /&gt;&lt;br /&gt;നല്ല പട്ട് സാരിയെല്ലാം ചുറ്റി രാജകുമാരി റയ്മൺസിന്റെ ശേർവാണി ദരിച്ച് നമത് രാജകുമാരാൻ&lt;br /&gt;&lt;br /&gt;സ്ലോ മോഷനിൽ കർട്ടൻ താഴുന്നു.&lt;br /&gt;&lt;br /&gt;ശുഭം&lt;br /&gt;&lt;br /&gt;ബൂലോക നാടക സമിതിയുടെ രണ്ടാമത് നാടകം&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold;"&gt;ബ്ലൊട്ടാരം റീലോഡഡ് &lt;/span&gt;&lt;br /&gt;&lt;br /&gt;അടുത്ത വർഷം ഇതേ അരങ്ങിൽ&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/403874513600914769-3591034194085598568?l=sameerpas.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://sameerpas.blogspot.com/feeds/3591034194085598568/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=403874513600914769&amp;postID=3591034194085598568' title='13 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/403874513600914769/posts/default/3591034194085598568'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/403874513600914769/posts/default/3591034194085598568'/><link rel='alternate' type='text/html' href='http://sameerpas.blogspot.com/2009/11/blog-post_18.html' title='ബൂലോകകൊട്ടാരം (ബ്ലൊട്ടാരം)'/><author><name>പുള്ളിപ്പുലി</name><uri>http://www.blogger.com/profile/11628229637230101368</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='17' height='32' src='http://1.bp.blogspot.com/-mO8cuKtxfws/TuWVkECdQNI/AAAAAAAADyQ/YTQwICX854s/s220/Posterize.jpg'/></author><thr:total>13</thr:total></entry><entry><id>tag:blogger.com,1999:blog-403874513600914769.post-7179031045549116254</id><published>2009-11-17T13:38:00.005+04:00</published><updated>2009-11-17T14:32:05.647+04:00</updated><category scheme='http://www.blogger.com/atom/ns#' term='കുഴൂര്‍ വിത്സണ്‍'/><category scheme='http://www.blogger.com/atom/ns#' term='കവിത'/><title type='text'>കവിത</title><content type='html'>എന്ത് ഞാൻ പറയും&lt;br /&gt;എന്ത് ഞാൻ എഴുതും&lt;br /&gt;നിൻ സ്വരത്തിൽ കവിതകൾ കേൾക്കുമ്പൊൾ&lt;br /&gt;എൻ മനസ്സിൽ ഒരു മഴയുടെ സുഖം&lt;br /&gt;ആ സുഖത്തിൽ ലയിച്ചിരിപ്പാണ് ഞാൻ&lt;br /&gt;പറയാൻ വാക്കുകളില്ലാതേ&lt;br /&gt;എഴുതാൻ അക്ഷരങ്ങളില്ലാതേ.&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold; font-style: italic;"&gt;വാലറ്റം&lt;/span&gt;&lt;br /&gt;&lt;br /&gt;ജീവിതത്തിൽ ഇന്ന് വരേ മലയാളം എന്ന വാക്ക് പോലും നേരെചൊവ്വേ എഴുതാൻ അറിയാത്ത ഞാൻ കുഴൂരിന്റെ ചൊല്ലരങ്ങ് കേട്ട് 5 മിനുറ്റ് കൊണ്ട് എഴുതിപ്പോയ ഒരു കുഞ്ഞ് കവിത. കവിത എഴുതാൻ ആയിട്ട് എഴുതിയതല്ല എന്റെ ഈ കവിത. ചൊല്ലരങ്ങിൽ കുഴൂരിന്റെ ശബ്ദത്തിൽ  കുഴൂരിന്റെ തന്നെ ഷഷ്ഠിയുടെ അന്ന് നാട്ടിലുള്ള നിനക്ക് എന്ന കവിത കേട്ട്  കമന്റാൻ ആയി എഴുതിയ വരികളാണ്. എഴുതി വന്നപ്പോൾ ഈ വരികൾ ഒരു കവിത പൊലേ തൊന്നിയതിനാൽ കമന്റിൽ ഇട്ട ആ വരികൾ ഞാൻ ഇവിടെയും പോസ്റ്റുന്നു.&lt;br /&gt;&lt;br /&gt;കുഴൂരിന്റെ കവിത &lt;a href="http://cholkazcha.blogspot.com/2009/11/blog-post_16.html"&gt;ദാ ഇവിടെ&lt;/a&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/403874513600914769-7179031045549116254?l=sameerpas.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://sameerpas.blogspot.com/feeds/7179031045549116254/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=403874513600914769&amp;postID=7179031045549116254' title='7 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/403874513600914769/posts/default/7179031045549116254'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/403874513600914769/posts/default/7179031045549116254'/><link rel='alternate' type='text/html' href='http://sameerpas.blogspot.com/2009/11/blog-post_17.html' title='കവിത'/><author><name>പുള്ളിപ്പുലി</name><uri>http://www.blogger.com/profile/11628229637230101368</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='17' height='32' src='http://1.bp.blogspot.com/-mO8cuKtxfws/TuWVkECdQNI/AAAAAAAADyQ/YTQwICX854s/s220/Posterize.jpg'/></author><thr:total>7</thr:total></entry><entry><id>tag:blogger.com,1999:blog-403874513600914769.post-6584352702753110293</id><published>2009-11-08T16:58:00.004+04:00</published><updated>2009-11-09T13:57:16.061+04:00</updated><category scheme='http://www.blogger.com/atom/ns#' term='നര്‍മ്മം'/><category scheme='http://www.blogger.com/atom/ns#' term='കിട്ടാത്ത മുന്തിരിയുടെ പുളിപ്പ്'/><title type='text'>കിട്ടാത്ത മുന്തിരിയുടെ പുളിപ്പ്</title><content type='html'>അപ്പൊ പറയാനുള്ളത് 90 കളില്‍ നടന്ന ഒരു സംഭവമാണ് . അപ്പൊ തുടങ്ങല്ലേ.&lt;br /&gt;&lt;br /&gt;അതാ അങ്ങോട്ട്‌ നോക്കു. ഈര്ക്കിളിയെ വെല്ലുന്ന വണ്ണവും മുഖക്കുരു വന്നു വിരു‌പമായ മുഖവുമായി ഒരു ചെറുപ്പക്കാരന്‍ നടന്നു വരുന്നത് നിങ്ങള്‍ കാണുന്നില്ലേ? എവിടെ കാണാന്‍ കുറച്ചു നേരം കൂടി കാത്തു നില്ക്കു ‌ ഹാ ഇപ്പൊ കാണുന്നില്ലേ അതാണ്‌ നമ്മുടെ കഥാനായകന്‍! കാണാന്‍ ഒരു മെനയില്ലെങ്കിലും ഇവന്‍ ആളൊരു പുലിയാണ്. ഈ മെനയില്ലായ്മ കൊണ്ട് തന്നെ കൂട്ടുകാര്ക്കിടയില്‍ പിടിച്ചു നില്ക്കാന്‍ വേണ്ടി അടിപിടി ഉണ്ടാകുമ്പോള്‍ അതിനിടയിലേക്ക് ഉളിയിട്ടു അടിപിടിയുടെ മുന്നില്‍ നെഞ്ചും വിരിച്ചു നില്ക്കുക. കിട്ടുന്ന അടി മൊത്തമായും മേടിക്കുക. ചില്ലറ ആയി തിരിച്ചു കൊടുക്കുക. കൂട്ടുകാര്ക്ക് വേണ്ടി പ്രണയാഭ്യാര്ത്ഥ&lt;span&gt;നകള്‍&lt;/span&gt; നടത്തുക. നല്ല മെനക്ക്‌ പോകുന്ന പ്രണയങ്ങള്‍ പൊളിക്കുക. തടിമിടുക്കുള്ള ആങ്ങളമാരുടെ കണ്ണിലെ കരടാവുക. സിനിമ തിയറ്ററുകളില്‍  തിരക്കില്‍ ഇടിച്ചു കയറി ടിക്കറ്റെടുത്ത് സിനിമ കാണുക എന്നീ കലാപരിപാടികളാണ് മുഖ്യ അയിറ്റം. ഈ അയിറ്റങ്ങളൊക്കെ കാഴ്ച വെച്ച് ഞങ്ങടെ നാട്ടിലെ ക്ലബ്ബിന്റെ പ്രസിഡന്റ്‌ വരെ ആയി ഈ അസുരവിത്ത്.&lt;br /&gt;&lt;br /&gt;അങ്ങിനെ പ്രസിഡന്റായി സസുഖം വാഴുന്ന സമയത്ത് കു‌ട്ടുകാരനായ 'രോമാഞ്ചം' എന്ന് ഓമനപ്പേരില്‍ ഞങ്ങള്‍ വിളിക്കുന്ന ഷാജി നമ്മുടെ കഥാനായകനെ കാണാന്‍ വന്നു. സീമ എന്നാ പെണ്‍ കുട്ടിയോട് അവനുണ്ടെന്നു പറയപ്പെടുന്ന  ഇഷ്ടം കഥാനായകന്‍ പോയി വളച്ച് അവന്റെ കുപ്പിയില്‍ ആക്കി കൊടുക്കണം. കുപ്പിയില്‍ ആക്കി കൊടുക്കുന്നത് വരെയുള്ള ദിവസങ്ങളില്‍ കഥാനായകന് സിഗരറ്റ് മുതല്‍ പൊറോട്ടയും സാമ്പാറും വരെയുള്ള ദൈനംദിന ചിലവുകള്‍ രോമാഞ്ചത്തിന്റെ വക. അത് കേട്ടപ്പോള്‍ തന്നെ കഥാനായകന്‍ മറ്റൊന്നും ആലോചിക്കാതെ പുന്നെല്ല് കണ്ട പെരുച്ചാഴിയെ പോലെ ചാടി വീണു.&lt;br /&gt;&lt;br /&gt;കഥാനായകന്‍ അന്ന് തന്നെ സീമയെ വളച്ച് കുപ്പിയില്‍ ആക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. ശ്രമത്തിന്റെ ആദ്യ പടി എന്ന നിലക്ക് സീമയെ കാണാന്‍ ആയി അവള്‍ പഠിക്കുന്ന കോളേജിന്റെ വാതില്‍ക്കലെത്തി. ഏതാണ്ട് നാല് മണിയോടെ രോമാഞ്ചത്തിന്റെ സ്വന്തം സീമ മന്ദം മന്ദം പതുക്കെ പതുക്കെ സ്പീഡില്‍ കുറച്ചു കൂട്ടുകാരികളോടൊത്ത് ബസ്സ്‌റ്റോപ്പിലേക്ക് നടന്ന് നീങ്ങുന്നത്‌ കഥാനായകന് രോമാഞ്ചം കാണിച്ചു കൊടുത്തു..&lt;br /&gt;&lt;br /&gt;സീമ നല്ല കിണ്ണന്കാ‌ച്ചി ചരക്ക്‌.  ഇരു  നിറം അത്യാവശ്യം പൊക്കം അതിനൊത്ത വണ്ണം മയില്‍പ്പീലി കണ്ണുകളും നീളന്‍ മുടിയും തുളസിക്കതിരും എല്ലാമായി അസ്സല്‍ ഗ്രാമീണ പെണ്‍കൊടി. ആരെയും മോഹിപ്പിക്കുന്ന കണ്ണുകള്‍ സത്യത്തില്‍ രോമാഞ്ചത്തിന് കൊടുത്ത വാക്ക് മാറ്റിയാലോ എന്ന് വരെ അവളെ കണ്ട നിമിഷത്തില്‍ കഥാനായകന്‍ ആലോചിച്ചു പോയി. കിട്ടാന്‍ പോകുന്ന സിഗരറ്റിന്റെയും പൊറോട്ടയുടെയും സമ്പാറിന്റെയും കാര്യം ആലോചിച്ചപ്പോള്‍ ആ ചിന്ത  മുളയിലേ നുള്ളി.&lt;br /&gt;&lt;br /&gt;രണ്ടു ദിവസത്തെ നോക്കി നിന്ന് വെള്ളമിറക്കല്‍ എന്ന പതിവ് പരിപാടിക്ക് ശേഷം കഥാനായകന്‍ അവളെ പോയി പരിജയപ്പെട്ടു. പേരും വീട്ടുപേരും വീട്ടിലുള്ള തടിമിടുക്കുള്ളവരുടെ എണ്ണവും പക്ഷിമൃഗാദികളുടെ എണ്ണവും ഒരു സെന്സസെടുക്കാന്‍ വന്ന ഉദ്യോഗസ്ഥന്റെ വയ്ഭവത്തോടെ മനസ്സിലാക്കി. ഇത്  കഥാനായകന്റെ സ്ഥിരം നമ്പര്‍ ആണ് ആദ്യം പെണ്‍കുട്ടിയുടെ നല്ലൊരു കുട്ടുകാരന്‍ ആവുക പിന്നീട് പടി പടിയായി കാര്യം അവതരിപ്പിക്കുക. ഇഷ്ടമായാല്‍ കഥാനായകന്‍ ഹാപ്പി ഇനി ഇപ്പൊ അല്ലെങ്കില്‍ നല്ലൊരു കുട്ടുകാരന്‍ ആയി തന്നെ തുടരും. കുട്ടുകാരന്‍ ആകുക എന്ന പരിപാടി നല്ല രീതിയില്‍ തന്നെ വിജയിച്ചു. ദിവസങ്ങള്‍ കടന്നു പോയി അതോടൊപ്പം രോമാഞ്ചത്തിന്റെ കീശയും കാലിയായി കൊണ്ടിരുന്നു. നല്ലൊരു കുട്ടുകാരന്‍ ആയതോടെ സീമയോട് എന്തും സംസാരിക്കാം എന്ന ലെവലില്‍ നമ്മുടെ കഥാനായകന്‍ എത്തി.&lt;br /&gt;&lt;br /&gt;അങ്ങിനെ ആ സുദിനം വന്നെത്തി. രണ്ടും കല്പിച്ച് കഥാനായകന്‍ രോമാഞ്ചത്തിന്റെ പ്രേമത്തിന്റെ അപ്പ്ലി സീമയുടെ മുന്നില്‍ വെച്ചു. കേട്ട പാതി കേള്ക്കാ ത്ത പാതി അവള്‍ ആ ഒരു ദാക്ഷിണ്യവുമില്ലാതെ ആപ്ലി റിജെക്റ്റ് ചെയ്തു കുട്ടുകാരന്‍ എന്ന സ്വാതന്ത്ര്യം വെച്ച് ആലോചിച്ചു ഒരു നല്ല തീരുമാനം എടുക്കാന്‍ കഥാനായകന്‍ ഒരാഴ്ച്ച്ചത്തെ സമയം സീമക്ക് കൊടുത്തു. ആ ആഴ്ചയിലെ എല്ലാ ദിവസങ്ങളിലും കഥാനായകന്‍ സീമയെ കണ്ടിരുന്നെങ്കിലും രോമാഞ്ചത്തെ പ്രേമിക്കാന്‍ സൌകര്യമില്ലെന്ന മറുപടി വീണ്ടും വീണ്ടും ആവര്ത്തിച്ചു. ഇങ്ങിനെ എല്ലാം ആയിരുന്നു എങ്കിലും കഥാനായകന്റെ ഉള്ളിന്റെ ഉള്ളില്‍ സീമ ഏഴാം ദിവസം ഒരു കള്ളച്ചിരിയോടെ ഞാനും രോമാഞ്ചത്തെ എന്റെ ജീവനേക്കാള്‍ സ്നേഹിക്കുന്നു എന്ന് പറയും കഥാനായകന്‍ പ്രെതീക്ഷിച്ചു അതിനായി കഥാനായകന്‍ പ്രാര്ത്ഥി്ച്ചു. കഥാനായകന്റെ എല്ലാ പ്രെതീക്ഷയും പ്രാര്ത്ഥ്നയും കാറ്റില്പ്റത്തി രോമാഞ്ചത്തെ പ്രേമിക്കാന്‍ എന്റെ ജീവിതത്തില്‍ പറ്റില്ലെന്ന് സീമ തീര്ത്തു  പറഞ്ഞു.&lt;br /&gt;&lt;br /&gt;രോമാഞ്ചത്തിനോട് അവളെ മറക്കണം എന്ന് പറയുക അല്ലാതെ കഥാനായകന്റെ മുന്നില്‍ വേറെ ഒരു വഴിയുമുണ്ടാകില്ല. "കിട്ടാത്ത മുന്തിരി പുളിക്കും" എന്ന പഴഞ്ചൊല്ല് അര്ത്ഥലവത്താക്കും വിധം രോമാഞ്ചത്തിന്റെ വായില്‍ നിന്ന് വന്ന മ..മോനെ പു..മോനെ താ..മോനെ @ ##@@##@ മലയാളത്തില്‍ ഇന്ന് വരെ കഥാനായകന്‍ കേള്ക്കാ ത്ത കാര്യങ്ങള്‍ പറഞ്ഞെങ്കിലും മാനാഭിമാനം എന്ന വാക്ക് കഥാനായകന്റെ നിഘണ്ടുവില്‍ ഇല്ലാതിരുന്നതിനാല്‍ രോമാഞ്ചത്തിന്റെ വാക്കുകള്‍ എല്ലാം ഒരു ചെവിയിലൂടെ കേട്ട് മറ്റേ ചെവിയിലൂടെ പുറത്തേക്ക് കളഞ്ഞു.&lt;br /&gt;&lt;br /&gt;നമ്മുടെ കഥാനായകന്‍ സീമയുടെ ഒരു നല്ല കൂട്ടുകാരനായി തുടര്ന്നു . ആയിടക്ക്‌ കഥാനായകന്റെ മറ്റൊരു കു‌ട്ടുകാരന്‍ 'കുറുപ്പ്' സീമയെ കണ്ടു. കുറുപ്പിന്റെ വക ഒരു അപ്പ്ലി വെക്കാന്‍ ആപ്ലി വെക്കലില്‍ ഡിഗ്രീ ഉള്ള  നമ്മുടെ കഥാനായകനെ തന്നെ ഏല്പിച്ചു. ഈ അപ്ലിയും ഒരു വന്‍ പരാജയം ആകും എന്നുറപ്പുള്ള കഥാനായകന്‍ കുറുപ്പിനെ ഈ അപ്ലിയില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും കുറുപ്പ് അതിനൊന്നും വഴങ്ങിയില്ല. അവസാനം കുറുപ്പിന്റെ അപ്ലിയും കൊണ്ട് സീമയെ മുന്നിലേക്ക്  കഥാനായകന്‍ ചെന്നു.&lt;br /&gt;&lt;br /&gt;സീമയുടെ മറുപടി പ്രെതീക്ഷിച്ചത് പോലെ തന്നെ &lt;span style="font-weight: bold;"&gt;'നോ'&lt;/span&gt; എന്ന് തന്നെ ആയിരുന്നു. കഥാനായകാ മോനെ നിനക്ക് ഈ അപ്ലിവെക്കല്‍ അല്ലാതെ വേറെ ഒരു പണിയുമില്ലേ എന്ന് സീമ ചോദിക്കുകയും ചെയ്തു. നമ്മുടെ കഥാനായകന് ഇതുപോലെ എന്തെല്ലാം കേട്ടിരിക്കുന്നു. തീയില്‍ കുരുത്തത് വെയിലത്ത്‌ വാടില്ലെന്നാണല്ലോ. കുറുപ്പിന്റെ വായില്‍ നിന്നും സീമയുടെ വായില്‍ നിന്നും കേട്ടതുമുഴുവാന്‍ ഒരു ചെവിയിലൂടെ കേട്ട് മറ്റേ ചെവിയിലൂടെ പുറത്തേക്ക് കളഞ്ഞു.&lt;span&gt;&lt;/span&gt; കഥാനായകന്‍ മുന്നോട്ടു തന്നെ നടന്നു.&lt;br /&gt;&lt;br /&gt;ദിവസങ്ങള്‍ കടന്നു പോയി ആയിടക്ക്‌ സീമയെ എന്തുകൊണ്ട് തനിക്കു പ്രേമിച്ചുകൂടാ എന്ന ചിന്ത കഥാനായകന്റെ മനസ്സിന്റെ ഉള്ളില്‍ നിന്ന് ആരോ ചോദിച്ചു കൊണ്ടിരുന്നു. ആദ്യമൊക്കെ മനസ്സിന്റെ ഉള്ളിലുള്ള ആളെ ശ്രദ്ധിച്ചില്ലെങ്കിലും ദിവസങ്ങള്‍ കഴിയുംതോറും സീമയെ എന്തുകൊണ്ട് തനിക്കു പ്രേമിച്ചുകൂടാ എന്ന ചിന്ത കഥാനായകന് കലശലായി. ആപ്ലി വെക്കാനായി പലതവണ സീമയുടെ മുന്നില്‍ വെച്ച് വായ തുറന്നെങ്കിലും ശബ്ദം മാത്രം പുറത്തു വന്നില്ല . സ്വന്തം ആപ്ലി വെക്കാന്‍ പുറത്ത് നിന്ന് ആളെ വാടകക്ക് വിളിക്കേണ്ടി വരുമോ എന്ന് വരെ കഥാനായകന്‍ ചിന്തിച്ചു.&lt;br /&gt;&lt;br /&gt;അങ്ങിനെ ഒരു ദിവസം കഥാനായകന്‍ തന്റെ സ്വന്തം അപ്ലി സീമയുടെ മുന്നില്‍ വേച്ചു. ഒരു വലിയ ചിരി ആയിരുന്നു മറുപടി ചിരിയുടെ അവസാനം ഒരു ചോദ്യവും  കഥാനായകാ മോനെ നിനക്ക് ഭ്രാന്തുണ്ടോ? പിന്നീട് സീമ പറഞ്ഞതൊന്നും നമ്മുടെ കഥാനായകന്‍ കേട്ടില്ല സീമയെ പരിജയപ്പെടാന്‍ ഉണ്ടായ സാഹചര്യം മുതല്‍ താന്‍ അപ്ലി വെച്ചത് വരെയുള്ള കാര്യങ്ങള്‍ കഥാനായകന്റെ മനസ്സില്‍ ഒരു സിനിമയില്‍ എന്ന പോലെ മിന്നി മറഞ്ഞു. കഥാനായകന്‍ സ്വയം ചോദിച്ചു എന്താ തനിക്കു ഭ്രാന്തുണ്ടോ?&lt;br /&gt;&lt;br /&gt;ആ തിരിച്ചറിവിലും കഥാനായകന്റെ നാക്ക് പുളിക്കുന്നുണ്ടായിരുന്നു. കിട്ടാത്ത മുന്തിരിയുടെ പുളിപ്പ്.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/403874513600914769-6584352702753110293?l=sameerpas.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://sameerpas.blogspot.com/feeds/6584352702753110293/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=403874513600914769&amp;postID=6584352702753110293' title='13 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/403874513600914769/posts/default/6584352702753110293'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/403874513600914769/posts/default/6584352702753110293'/><link rel='alternate' type='text/html' href='http://sameerpas.blogspot.com/2009/11/blog-post.html' title='കിട്ടാത്ത മുന്തിരിയുടെ പുളിപ്പ്'/><author><name>പുള്ളിപ്പുലി</name><uri>http://www.blogger.com/profile/11628229637230101368</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='17' height='32' src='http://1.bp.blogspot.com/-mO8cuKtxfws/TuWVkECdQNI/AAAAAAAADyQ/YTQwICX854s/s220/Posterize.jpg'/></author><thr:total>13</thr:total></entry><entry><id>tag:blogger.com,1999:blog-403874513600914769.post-2263659462198511216</id><published>2009-06-02T12:40:00.002+04:00</published><updated>2009-06-03T08:41:05.512+04:00</updated><category scheme='http://www.blogger.com/atom/ns#' term='നര്‍മ്മം'/><title type='text'>നഷ്ടകച്ചവടം</title><content type='html'>10 ആം ക്ലാസ്സ്‌ പരീക്ഷ കഴിഞ്ഞ് പ്രീ ഡിഗ്രി എന്നാ കീറാമുട്ടിയും അതിനിടയില്‍ ഗള്‍ഫ് ജോലി പ്രതീക്ഷിച്ചുള്ള ഡിപ്ലോമ കോഴ്സ്സുകള് ടെയിപ്പ് പഠനം മുതല്‍ ഡ്രാഫ്റ്റ്‌ മാന്‍ വരെയുള്ള പഠനം എല്ലാം കഴിഞ്ഞ് ചുക്കിനും ചുണ്ണാമ്പിനും കൊള്ളാതെ ഒരു രണ്ടു വര്‍ഷം നാട്ടില്‍ തന്നെ തെക്ക് വടക്ക് സര്‍വീസ് നടത്തുന്ന കാലം.&lt;br /&gt;&lt;br /&gt;രാവിലെ ആരുടേം ജനനം മുതല്‍ മരണം വരെയുള്ള സദ്യ ഒന്നും കിട്ടാനില്ലെങ്കില്‍ 12 മണി വരെ കിടന്നുറങ്ങുകയും ഉമ്മാടെ ചീത്ത വിളി തെറിവിളി ആയി പുറത്തു വരുന്നതിന്റെ തൊട്ടു മുന്‍പ് ചാടി എഴുന്നീട്ടു പല്ലു തേപ്പും കുളിയും വെറും 5 മിനിറ്റു കൊണ്ട് തീര്‍ത്ത് അടുക്കളയിലോ തീന്‍ മേശയിലോ ഉണ്ടാകാറുള്ള എന്തെങ്കിലും ഭക്ഷണം അകത്താക്കി പള്ളി സെന്ററിലേക്ക് വെച്ച് പിടിക്കും. അവിടെ എന്നെ പോലെ തന്നെ തെക്ക് വടക്ക് സര്‍വീസും സെന്ററിലെ ബസ്സ്‌ സ്റ്റോപ്പില്‍ വന്നു പോയിരുന്ന സ്കൂള്‍ കിടാങ്ങള്‍ മുതല്‍ മുതുക്കികള്‍ (നെയ്കിളവികള്‍) വരെയുള്ളവരുടെ കണക്കെടുപ്പും ഒരു സിസ്സര്‍ ഫില്‍റ്റര് സിഗരറ്റ് വേടിച്ചു പതിനഞ്ച് പേര് വലിക്കുകയും പതിവാക്കിയിരുന്ന ഒരു കൂട്ടം ചെറുപ്പക്കാര്‍ അപ്പോഴേക്കും സ്ഥലം പിടിച്ചിട്ടുണ്ടാകും.&lt;br /&gt;&lt;br /&gt;അവിടെ ഇരുന്നു വഴിയില്‍ പോകുന്ന പെണ്‍ ജാതിയിലാണ് എന്ന് തോന്നുന്ന എന്തിനേയും നോക്കി വെള്ളമിറക്കല്‍ കമന്റടിക്കല്‍ (ഞരമ്പുരോഗം) ഇത് കണ്ടു സഹിക്കവയ്യാതെ എതിര്‍ക്കാന്‍ വരുന്ന ആളുകളുമായി എന്നും ഉണ്ടാകാറുള്ള തെറിവിളി അടിപിടി. ഇതെല്ലാം കണ്ട് പ്രഷര്‍ കൂട്ടുന്ന കിളവന്മാരേ മുഴുവന്‍ അവരുടെ ഈ പ്രായത്തിലും അവര്‍ കേള്‍ക്കാത്ത തെറി വിളിച്ച് ചെവിക്കല്ല് പൊട്ടിക്കല്‍. ഒരു കുഴപ്പവും ഉണ്ടാക്കാതെ മിണ്ടാതെ ഇരിക്കുന്ന കിളവന്മാരേ വായില്‍ കയ്യിട്ട് പല്ല് എണ്ണി നോക്കി അവരുടെ പ്രഷര്‍ മാക്സിമം കൂട്ടി അവരില്‍ നിന്ന് കേള്‍ക്കുന്ന തെറിവിളി ഹൃദ്ദിസ്ഥമാക്കല്‍ എന്നിവയാണ് കാര്യ പരിപാടി.&lt;br /&gt;&lt;br /&gt;അങ്ങിനെ സമയം പൊക്കി നടക്കുന്നതിനിടയിലെ ഒരു വെള്ളിയാഴ്ച്ച പ്രാര്‍ത്ഥനക്ക് പോയി. എന്നെ പോലുള്ളവര്‍ ആകെ പ്രാര്ത്ഥിക്കാന്‍ എന്ന് പറഞ്ഞു പോകുന്നത് വെള്ളിയാഴ്ച്ചകളില്‍ മാത്രമാണ്. സത്യത്തില്‍ ശ്രീരാമ, കാര്‍ത്തിക, ചിലങ്ക, ജവഹര്‍ എന്നീ തിയറ്ററുകളില്‍ എന്തെല്ലാം സിനിമകള്‍ ആണ് കളിക്കുന്നത്. അതില്‍ ഏതാണ് കാണാന്‍ പോകുന്നത് അതിനുള്ള പൈസ ആരെ കൊണ്ട് വഹിപ്പിക്കാം എന്നീ കുലംങ്കുഷമായ ചര്ച്ചകളാണ് എന്നും നടക്കാറുള്ളത്. പതിവ് പോലെ അന്നും നടന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ എഴുന്നേറ്റു പള്ളിയില്‍ നിന്നിറങ്ങി. പള്ളിക്ക് പുറത്തു കമ്മിറ്റിക്കാരുടെ ഗംഭീര ചര്‍ച്ച. മിക്കപ്പോഴും കമ്മിറ്റി ചര്‍ച്ച കയ്യാങ്കളിയില്‍ അവസാനിക്കാറുള്ളതിനാല്‍ ഞങ്ങളും ചര്‍ച്ചയുടെ ഭാഗമായി നിലയുറപ്പിച്ചു.&lt;br /&gt;&lt;br /&gt;പള്ളിക്കാട് വെട്ടി വെളുപ്പിക്കുനതിനെ കുറിച്ചാണ് ചര്‍ച്ച. ആസ്ഥാന പള്ളിക്കാട് വെട്ടു സംഘം ഒരു ഓരം മാറി നിന്ന് കുശുകുശുക്കുന്നുണ്ട്‌. അവര്‍ എന്തോ തീരുമാനിച്ചു ആജീവനാന്ത സിക്രട്ടറി കുഞ്ഞുമോന്ക്കാടെ ചെവിയില്‍ എന്തോ മന്ത്രിച്ചു. പിന്നെ കേട്ടത് ഒരു പൊട്ടിത്തെറി ആയിരുന്നു. എങ്ങിനെ പോട്ടിതെറിക്കാതിരിക്കും കഴിഞ്ഞ കൊല്ലം വെറും 5000 ക. കൊടുത്തു വെളുപ്പിച്ച പള്ളിക്കാട് ഇപ്പൊ 10000 ക. കൊടുത്താല്‍ മാത്രം വെളുപ്പിക്കാം എന്നാ പറയുന്നത്. കുഞ്ഞുമോന്ക്കാടെ പൊട്ടിത്തെറി കേട്ട് ഒരു കൂസലുമില്ലാതെ ഞങ്ങള്‍ അല്ലാതെ വേറെ ആര് വരും ഈ പള്ളിക്കാട് വെളുപ്പിക്കാന്‍ എന്നാ അഹങ്കാരത്തില്‍ ആസ്ഥാന പള്ളിക്കാട് വെളുപ്പിക്കല്‍ സംഘം അവിടുന്ന് സ്കൂട്ടായി.&lt;br /&gt;&lt;br /&gt;5000 കയില്‍ ഒരു നയാപൈസ കൂട്ടി തരില്ല എന്നാ വാശിയില്‍ കുഞ്ഞുമോന്ക്ക വീണ്ടും പൊട്ടിത്തെറിചു കൊണ്ടേ ഇരുന്നു. നല്ലൊരു കയ്യാങ്കളി പ്രതീക്ഷിച്ചു നിന്ന ഞങ്ങള്‍ ചമ്മിയ മുഖത്തോടെ മുന്നോട്ടു നടന്നു. നടത്തത്തിനിടയില്‍ ഞങ്ങളുടെ കൂട്ടത്തില്‍ നിന്നൊരുവന്‍ ഞങ്ങള്‍ എല്ലാരും സ്നേഹത്തോടെ പോത്ത്‌ എന്ന് വിളിക്കുന്നവന്‍ ഒരു അഭിപ്രയാം പറഞ്ഞു ഞങ്ങളെ കണ്ണിനു നേരെ കണ്ടു കൊടാത്ത കിളവന്മാര്ക്ക് മുന്നില്‍ ആളാകാന്‍ പറ്റിയ ഒരു ഐഡിയ. നമുക്കെന്തു കൊണ്ട് പള്ളിക്കാട് വെട്ടിവെളുപ്പിക്കുന്ന ജോലി ഏറ്റെടുത്ത് കൂടാ. ആ ഒരു ജോലിയോടെ കിളവന്മാര്‍ എല്ലാരും നമ്മളെ കുറിച്ച് നല്ലത് പറയും അക്കൂട്ടത്തില് നമുക്ക് ഹറാംപിറപ്പിന്റെ ശക്തി കൂട്ടി ഇവിടെ വിലസാം. ആ അഭിപ്രായം 100 ഇല്‍ 101 വോട്ടിനു പാസ്സായി.&lt;br /&gt;&lt;br /&gt;മുന്നോട്ടു നടന്ന ആതെ സ്പീഡില്‍ തിരിച്ചു നടന്നു സിക്രട്ടറിയോട് വിഷയം അവതരിപ്പിച്ചു. പത്തു പൈസ ചിലവില്ലാതെ പള്ളിക്കാട് വെളുക്കും എന്നാ ചിന്തയില്‍ സിക്രട്ടറിക്ക് പൂര്ണ്ണ സമ്മതം. അങ്ങിനെ ശനിയാഴ്ച്ച മുതല്‍ വെളുപ്പിക്കല്‍ തുടങ്ങാം എന്നാ തീരുമാനത്തില്‍ പിരിഞ്ഞു. ശനിയാഴ്ച്ച 9 മണിയോട് കൂടെ തന്നെ എല്ലാരും സ്വന്തം വീടുകളില്‍ നിന്ന് സംഘടിപ്പിച്ച വാക്കത്തി, അരിവാള്‍ മഴു, എന്നീ മാരകായുദങ്ങളുമായി പള്ളിക്കാട്ടില്‍ സന്നിഹിതരായി.&lt;br /&gt;&lt;br /&gt;സിക്രട്ടറിയുടെ പള്ളിക്കാട് വെളുപ്പിക്കലിന്റെ ഉല്ഘാടനത്തോടെ 9 : 30 എന്ന ശുഭമുഹൂര്ത്തതില്‍ വെളുപ്പിക്കല്‍ തുടങ്ങി. ആരംഭശുരത്തം കൊണ്ട് എല്ലാവരും കൈ മേല്‍ മറന്നു ശക്തമായി തന്നെ വെളുപ്പിക്കല്‍ തുടര്‍ന്നു. ആദ്യ ദിവസത്തെ ഞങ്ങളുടെ ആത്മാര്‍ഥത കണ്ടു കരളലിഞ്ഞ സിക്രട്ടറി മുന്നും പിന്നും ആലോചിക്കാതെ പള്ളിക്കാട് വെട്ടി തീരുന്നത് വരെ ഉച്ചഭക്ഷണം പള്ളി സെന്ററിലെ ചായക്കടയില്‍ ഏര്പ്പാടാക്കി. ഈ സന്തോഷ വാര്‍ത്ത ഒരു കാട്ടുതീ പോലെ പള്ളിക്കാട് വെളുപ്പിക്കലില്‍ ശ്രദ്ദ കേന്ദ്രീകരിച്ചിരിക്കുന്ന ഞങ്ങളുടെ ജോലി കൂടുതല്‍ ശക്തമാക്കാന്‍ പ്രചോദനമായി.&lt;br /&gt;&lt;br /&gt;ഉച്ച വരെ ശക്തമായി തന്നെ പള്ളിക്കാട് വെളുപ്പിക്കല്‍ തുടര്‍ന്നു. ഇടക്കുണ്ടാകുന്ന പുകവലി ബ്രേക്ക്‌ മാറ്റി നിറുത്തിയാല്‍ കാര്യമായി തന്നെ എല്ലാരും ജോലി എടുത്തു. ഉച്ചക്ക് എല്ലാരും കൂടി ചായ കടയിലേക്ക്. ഫ്രീ ആയി കിട്ടുന്നതിനാല്‍ എല്ലാരും ഭക്ഷണ കാര്യത്തില്‍ കാര്യമായി ആര്‍മാദിച്ചു. ആ ദിവസം തന്നെ കമ്മിറ്റിയുടെ പേരില്‍ 1000 ക. യുടെ ഒരു പറ്റു തുടങ്ങി. അതൊരു തുടക്കം മാത്രമായിരുന്നു. ഭക്ഷണ ശേഷം എല്ലാവരും വിശ്രമം തുടങ്ങി പിന്നെ കാര്യമായി ജോലി ഒന്നും നടന്നില്ല.&lt;br /&gt;&lt;br /&gt;അടുത്ത ദിവസം എല്ലാരും പള്ളിക്കാട്ടില്‍ സന്നിഹിതരായി എങ്കിലും ഞാന്‍ അടക്കമുള്ള പലര്‍ക്കും ജോലി എടുക്കാനുള്ള ആരോഗ്യം ഉണ്ടായിരുന്നില്ല ജീവിതത്തില്‍ അന്ന് വരെ ചെയ്യാത്ത ജോലി ആയതിനാല്‍ കയ്യെല്ലാം പൊളം വന്നു വീര്‍ത്തു പൊട്ടുകയും എന്നെ പോലുള്ളവര്‍ക്ക് മടി എന്ന അസുഖവും എല്ലാമായി ജോലി വളരെ മെല്ലെയാണ് നീങ്ങിയത്. ഇങ്ങിനെ മെല്ലെപ്പോക്ക് നയത്തിലാണ് ജോലി നടന്നതെങ്കിലും ഉച്ചഭക്ഷണം കഴിഞ്ഞ ദിവസത്തെ പോലെ ആര്‍മാദിച്ചു കഴിച്ചു. ഇതിലിടക്ക് പള്ളിക്കാട്ടില്‍ ഉണ്ടായിരുന്ന ചേര് മരം വെട്ടിയാല്‍ ചൊറിച്ചില്‍ വരുമെന്ന് പേടിച്ചു ആ ഭാഗവും നയക്കോര്ണ്ണയുണ്ടായിരുന്ന ചില ഭാഗങ്ങളും ഒഴിവാക്കി പള്ളിക്കാട് വെളുപ്പിക്കല്‍ തുടര്‍ന്നു.&lt;br /&gt;&lt;br /&gt;ദിവസം ചെല്ലുംതോറും ഉച്ചഭക്ഷണം തകൃതി ആയി നടന്നു എങ്കിലും പള്ളിക്കാട് വെളുപ്പിക്കലില്‍ മെല്ലെ പോക്ക് നയം തുടര്‍ന്നു കൊണ്ടേ ഇരുന്നു. ഇതിലിടക്ക് ചെരുമരം വെട്ടിയാല്‍ ചൊറിയാത്ത ഒരു ഇക്ക വന്നു ആ ഭാഗം വെളുപ്പിച്ചു പോയി. ദിവസങ്ങള്‍ കൊഴിഞ്ഞു കൊണ്ടേ ഇരുന്നു 10 ദിവസം കഴിഞ്ഞിട്ടും ചായക്കടയിലെ പറ്റു 10000 ക. കവിഞ്ഞിട്ടും പള്ളിക്കാട് വെളുപ്പിക്കല്‍ പകുതിയോളം ഭാക്കി ആയി. ലാഭം നോക്കി ഞങ്ങളെ ഏല്‍പ്പിച്ച സിക്രട്ടറിയുടെ ഉറക്കം നഷ്ടപെട്ടു. ലാഭത്തിനു പകരം ഭീമമായ നഷ്ടകച്ചോടം ഉണ്ടായി എന്ന് മനസ്സിലാക്കിയ സിക്രട്ടറി ചായക്കടയിലെ കടം മുഴുവന്‍ തീര്‍ത്തു പറ്റുബുക്ക് കീറി കളഞ്ഞു.&lt;br /&gt;&lt;br /&gt;പള്ളിക്കാട് വെളുപ്പിച്ചാല്‍ കിട്ടിയിരുന്ന ഉച്ചഭക്ഷണം ഇനി കിട്ടില്ലെന്ന തിരിച്ചറിവ് അത് വരെ സജീവ സാനിദ്യമയിരുന്നവരുടെ ശക്തി കുറച്ചു. ദിവസം ചെല്ലും തോറും പള്ളിക്കാട് വെളുപ്പിക്കാന്‍ സഹകരിച്ചിരുന്നവരുടെ എണ്ണം കുറഞ്ഞു വന്നു. എണ്ണം കുറഞ്ഞു പിന്നെ ആരും ഇല്ലാണ്ടായി. പള്ളിക്കാട് അപ്പോഴും കാല്‍ ഭാഗത്തോളം ക്കാട് പിടിച്ചു തന്നെ കിടന്നു. മുഴുവന്‍ വെളുപ്പിക്കാത്ത പള്ളിക്കാട് സിക്രട്ടറിക്ക് വീണ്ടും ഒരു കീറാമുട്ടി ആയി. മനസ്സില്ലാമനസ്സോടെ സിക്രട്ടറി ആസ്ഥാന പള്ളിക്കാട് വെളുപ്പിക്കല്‍ സംഘത്തെ വിളിച്ചു വരുത്തി. വെറും കാല്‍ ഭാഗം മാത്രമുണ്ടായിരുന്ന പള്ളിക്കാട്‌ വെളുപ്പിക്കാന്‍ അവര്‍ 7500 ക. ചോദിച്ചു. വേറെ ഒരു വഴിയും ഇല്ലാതിരുന്നതിനാല്‍ സിക്രട്ടറി 7500 ക. ക്ക് സമ്മതിച്ചു.&lt;br /&gt;&lt;br /&gt;അങ്ങിനെ വീണ്ടും പള്ളിക്കാട് വെട്ടല്‍ ആരംഭിച്ചു വെറും 2 ദിവസം കൊണ്ട് അവര്‍ മുഴുവന്‍ പള്ളിക്കാട് വെളുപ്പിച്ചു 7500 ക. വാങ്ങി സ്ഥലം കാലിയാക്കി. വെറും 10000 ക. ക്ക് വെട്ടി വൃത്തിയാക്കാമായിരുന്ന പള്ളിക്കാട് 17500 ക. ക്ക് അങ്ങിനെ വൃത്തിയായി. നല്ല പേര് ഉദ്ദേശിച്ചു പള്ളിക്കാട് വെളുപ്പിക്കാന്‍ ആയി ഇറങ്ങി തിരിച്ച ഞങ്ങള്‍ക്ക് അന്ന് മുതല്‍ പള്ളി കമ്മിറ്റിയെ ചതിച്ചവര്‍ എന്ന ഒരു ചീത്ത പേരും കൂടി കിട്ടി.&lt;br /&gt;&lt;br /&gt;ശുഭം.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/403874513600914769-2263659462198511216?l=sameerpas.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://sameerpas.blogspot.com/feeds/2263659462198511216/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=403874513600914769&amp;postID=2263659462198511216' title='9 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/403874513600914769/posts/default/2263659462198511216'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/403874513600914769/posts/default/2263659462198511216'/><link rel='alternate' type='text/html' href='http://sameerpas.blogspot.com/2009/06/blog-post.html' title='നഷ്ടകച്ചവടം'/><author><name>പുള്ളിപ്പുലി</name><uri>http://www.blogger.com/profile/11628229637230101368</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='17' height='32' src='http://1.bp.blogspot.com/-mO8cuKtxfws/TuWVkECdQNI/AAAAAAAADyQ/YTQwICX854s/s220/Posterize.jpg'/></author><thr:total>9</thr:total></entry><entry><id>tag:blogger.com,1999:blog-403874513600914769.post-7609009728161721494</id><published>2009-03-03T15:29:00.013+04:00</published><updated>2009-05-27T21:53:28.673+04:00</updated><category scheme='http://www.blogger.com/atom/ns#' term='പത്മചരിതം ഒന്നാംഘണ്ഡം'/><title type='text'>പത്മചരിതം ഒന്നാംഘണ്ഡം</title><content type='html'>മലബാര്‍ മേഖലയിലെ അറബികടലിനോട് ചേര്‍ന്ന് കിടക്കുന്ന ഒരു കൊച്ചു ഗ്രാമം. കേര വൃക്ഷങ്ങള്‍ തിങ്ങി നല്ലൊരു കടല്‍ തീരത്തോട് കൂടിയ ശ്യാമ സുന്ദര ഹൈടെക് ഗ്രാമം. ഈ ഗ്രാമത്തിലെക്കുളള മെയിന്‍ റോഡിനോട് ചേര്‍ന്നുകിടക്കുന്ന ആകെയുള്ള 10 സെന്റ് തൊടിയില്‍ സര്‍ക്കാര്‍ സഹായത്തോടെ പെട്ടികട നടത്തി ജീവിതം കരുപിടിപ്പിക്കാന്‍ ശ്രമിക്കുന്ന പീതു എന്ന പീതുവേട്ടന്‍. ഭാല്യത്തില്‍ പിടിപ്പെട്ട പോളിയോ എന്ന അസുഖം മു‌ലം ഇടതു കാലിനു സ്വാധീനം നഷ്ട്ടപെട്ട പീതുവേട്ട൯ മരം കൊണ്ട് നിര്‍മിച്ച പെട്ടികടയില്‍ കുറച്ചു പുകവലി സാധനങ്ങളും അല്ലറ ചില്ലറ മിഠായികളും കുട്ടത്തില്‍ ബീഡിത്തെറുപ്പും എല്ലാമായി സ്വര്യപൂര്‍വ്വം ജീവിതം നയിക്കുന്നു. ചായകടയിലെ പൊറോട്ടയും സാമ്പാറും പീതുവിന്റെ ഒരു വീക്നെസ്സ് ആണ് എന്നതൊഴിച്ചാല്‍ മറ്റു ദുശ്ശീലങ്ങളൊന്നും പീതുവിന് ഉണ്ടായിരുന്നില്ല. കല്യാണം കഴിച്ചിരുന്നു എങ്കിലും കുട്ടികളൊന്നുമില്ലാതിരുന്ന പിതുവേട്ടന് പെട്ടികടയിലെ വരുമാനവും വികലാംഗ പെന്‍ഷനും ആയി ഒരു വിധം അല്ലലില്ലാതെ ജീവിച്ചു പോന്നു.&lt;br /&gt;&lt;br /&gt;പുലര്‍ച്ചെ അടുത്തുള്ള കവലയില്‍ വന്നു ഒരു ചായയും 2 പൊറോട്ടയും സാമ്പാറും ചായ കൂട്ടത്തില്‍ പത്രം വായിക്കലും പത്ര വാര്‍ത്തകളെ കുറിച്ചുള്ള വിശകലനവും കഴിഞ്ഞാല്‍ നേരെ പോയി പെട്ടികട തുറന്നു വെക്കും. ബീഡി തെറുപ്പിനുള്ള മുറം മടിയില്‍ വെച്ച് ബീഡി നിര്‍മ്മാണം തുടങ്ങും ഇതിലിടക്ക് ബീഡിയും സിഗരറ്റും ചോദിച്ചു വരുന്നവര്‍ക്ക് എടുത്തു കൊടുക്കും ഇങ്ങിനെ എല്ലാമായി പീതുവിന്റെ ജീവിതം മുന്നോട്ടു പോയി കൊണ്ടിരുന്നു. വര്‍ഷങ്ങള്‍ കടന്നു പോയി. ഒരു ഓണം കേറാ ഗ്രാമം ആയിരുന്ന ഗ്രാമം ഇന്ന് ഒരു ഹൈടെക് ഗ്രാമം ആയി. വളര്‍ന്നു ഗ്രാമത്തിലുള്ള എല്ലാ യുവജനങ്ങളും പ്രവാസം സ്വീകരിക്കുകയോ സ്വീരിക്കാന്‍ ആയി കാത്തിരിക്കുകയോ ചെയ്തു. പ്രവാസികളുടെ സമ്പാദ്യം 2 നില വീടുകളായും വാഹനങ്ങളായും മാറി. ഗ്രാമം എന്ന പേര് മാറ്റി നഗരം എന്നാക്കണം എന്ന അവസഥയിലെക്കെത്തി. ഇങ്ങിനെ എല്ലാം ഗ്രാമം മാറിയെങ്കിലും പീതുവും പീതുവിന്റെ പെട്ടികടയും മാത്രം മാറാതെ നിന്നു.&lt;br /&gt;&lt;br /&gt;ഒരു ദിവസ്സം പതിവ് ദിനച്ചര്യകളൊക്കെ കഴിഞ്ഞ് ബീഡി തെറുത്ത്കൊണ്ടിരുന്ന പീതുവേട്ടന്‍ ഓരോന്നാലോജിക്കുന്നതിനിടയില്‍ തന്റെ മുന്നില്‍ കിടന്നു വളര്‍ന്ന് വടവൃക്ഷമായ ഗ്രാമത്തെ കുറിച്ചോര്‍ത്തു. താന്‍ ഇവിടെ പെട്ടികട തുടങ്ങുന്ന കാലത്ത് ഗ്രാമത്തില്‍ നിന്നാരും തന്നെ പ്രവാസം സ്വീകരിക്കാന്‍ പോയിരുന്നില്ല. അത് കൊണ്ട് തന്നെ മീന്‍ പിടുത്തവും ആ തൊഴിലുമായി ഭന്ധപെട്ട ജോലികളും ആണ് ഇവിടത്തുകാരുടെ ജീവിതമാര്‍ഗമായിരുന്നത്. അന്ന് ഇപ്പോഴുള്ള ടാര്‍ ഇട്ട റോടുകള്‍ക്ക് പകരം മണ്‍് വഴികളായിരുന്നു കാറുകള്‍ക്ക് പകരം കാളവണ്ടികളും സൈക്കിളും ആയിരുന്നു അന്നെല്ലാം മീന്‍ കൊണ്ട് നടന്നു വില്‍ക്കുന്നവര്‍ തോളില്‍ കാവ് വെച്ചാണ് മീന്‍ കച്ചവടം ചെയ്തിരുന്നത് അങ്ങിനെ ഇരിക്കെ കുറച്ച് പേര്‍ പത്തേമാരിക്ക് ഗള്‍ഫില്‍ പോയി.&lt;br /&gt;&lt;br /&gt;അറബികളുടെ വീട്ടിലെ ജോലിക്കരായും സ്വന്തമായ കടകള്‍ നടത്തിയും പട്ടാളത്തില്‍ ചേര്‍ന്നും പൈസ ഉണ്ടാക്കി. അദ്ധ്വാനിച്ച് ഉണ്ടാക്കിയത് അവര്‍ സ്ഥലം വാങ്ങാനും അതില്‍ വീട് ഉണ്ടാക്കാനും വാഹനങ്ങള്‍ വാങ്ങാനും ഉപയോഗിച്ചു. ഗ്രാമത്തിന്റെ മുഖച്ചായ തന്നെ മാറി പോയവരില്‍ ചിലര്‍ സമ്പന്നര്‍ ആയി പത്തേമാരിക്ക് പോയിരുന്നവര്‍ കപ്പലിലും പിന്നീട് വിമാനത്തിനും പോയി പ്രവാസം സ്വീകരിക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടി വന്നു. ആയിടക്ക്‌ കപ്പലില്‍ പോയ ഒരു വിദ്വാന്‍ അദ്ദേഹത്തിന്റെ അദ്ധ്വാനം കൊണ്ട് അറിയപ്പെടുന്ന വ്യവാസായ പ്രമുഖന്‍ ആയി. അദ്ദേഹം 'ബായി ഇക്കാക്ക' എന്ന പേരില്‍ ലോകം മുഴുവന്‍ അറിയപ്പെടുന്ന ആള്‍ ആയി പിന്നീട് ഗ്രാമം കുതിച്ച് പായുകയായിരുന്നു.&lt;br /&gt;&lt;br /&gt;ബായി ഇക്കാക്ക്‌ അദ്ദേഹത്തിന്റെ വ്യവസായം വളര്‍ത്താന്‍ ഒരു പാട് ജോലിക്കാരെ ആവശ്യമായിരുന്നു. നാട്ടിലുള്ള യുവാക്കളെ മുഴുവന്‍ അദ്ദേഹം കൊണ്ട് പോയി ജോലി കൊടുത്തു. സത്യം പറഞ്ഞാല്‍ അങ്ങേതിലെ തെങ്ങുകയറുന്ന നാരായണന്റെ മോന്‍ ഷിബൂനെ തെങ്ങില്‍ നിന്നിറങ്ങി വരുന്ന സമയത്ത് ബായ് ഇക്കാക്ക താഴെ കാത്തു നിന്ന് വിസ കൊടുത്തു കൊണ്ട് പോയി. അതുപോലെ തന്നെ പറമ്പ് കിളച്ചോണ്ട് നിന്നിരുന്ന കണാരന്റെ മോനേം കിളക്കുന്നിടത്ത് വന്ന്‍ ബായ് ഇക്കാക്ക വിസ കൊടുത്തു. ഇങ്ങിനെ എല്ലാം തന്റെ ഗ്രാമം മാറിയിട്ടും താനും തന്റെ പെട്ടികടയും ഇടിഞ്ഞു വീഴാറായ ചെറ്റകുടിലും മാറിയിട്ടില്ല. സ്വന്തം തൊടിയിലെ തെങ്ങില്‍ നിന്ന് വീണ ഉണക്ക തേങ്ങയുടെ ശബ്ദം കേട്ടാണ് പീതുവേട്ടന്‍ ആലോജനയില്‍ നിന്നുണര്‍ന്നത്.&lt;br /&gt;&lt;br /&gt;നാരായന്റെ മകന്‍ പ്രവാസ്സം സ്വീകരിച്ച് രെക്ഷപ്പെട്ടതിനു ശേഷം ഗ്രാമത്തില്‍ ഒരു ആസ്ഥാന തെങ്ങ് കയറ്റകാരന്‍ ഉണ്ടായിരുന്നില്ല. അത് കൊണ്ട് തന്റെ തൊടിയില്‍ തെങ്ങ് കയറിയിട്ട് മാസങ്ങള്‍ കഴിഞ്ഞിരിക്കുന്നു. ഇപ്പൊ തന്റെ ഗ്രാമത്തിലെക്കുളള തെങ്ങ് കയറാന്‍ വരുന്നത് അടുത്തുള്ള ഗ്രാമങ്ങളില്‍ നിന്നുള്ളവരാണ്. അവര്‍ക്കാണെങ്കില്‍ മുടിഞ്ഞ കൂലി കൊടുക്കണം. കൂലി കൊടുക്കാന്‍ നമ്മള്‍ തെയ്യാര്‍ ആയാലും അവര്‍ക്ക് ഇഷ്ടമുള്ള സമയത്താണ് അവര്‍ വരിക. ഇപ്പൊ തന്നെ 3 മാസം മുമ്പ് താന്‍ നേരിട്ട് പോയി പറഞ്ഞതാ തന്റെ തൊടിയിലെ തെങ്ങ് കയറാന്‍ വരാന്‍ അവന്‍ ഇന്നും തെങ്ങ് കയറാന്‍ വന്നിട്ടില്ല. പറമ്പ് കിളക്കാന്‍ ഇപ്പൊ തമിഴാന്‍മാര്‍ ആണ് വരുന്നത് അവര്‍ക്ക് സ്വന്തം തൊഴിലിനോട് ആത്മാര്‍ത്ഥത ഉള്ളതിനാല്‍ എന്ന് ചെന്ന് വിളിച്ചാലും അവര്‍ ഓടി വരും. ഇങ്ങിനെ എല്ലാം ആണേലും ഈ ഗ്രാമത്തില്‍ തനിക്കു മാത്രം എന്തേ ഒരു മാറ്റം ഉണ്ടാകാതെ പോയത് എന്ന ചിന്ത പീതുവിനെ അലട്ടി കൊണ്ടിരുന്നു.&lt;br /&gt;&lt;br /&gt;ഉച്ചഭക്ഷണത്തിന് ശേഷമുള്ള പതിവ് മയക്കത്തിനു ശേഷം ചായ കുടിക്കാന്‍ ആയി കവലയിലേക്ക് പോയ പീതുവേട്ട൯ ചായ കടയില്‍ പതിവില്ലാത്ത തിരക്ക് കണ്ടു ബായ് ഇക്കാക്ക നാട്ടിലുണ്ട് എന്ന് മനസ്സിലായി. കുറച്ചു കാലമായി ഇങ്ങിനെ ആണ് ബായി ഇക്കാക്കയെ കണ്ട് വിസക്ക് അപേക്ഷിക്കാനും സഹായങ്ങള്‍ അഭ്യാര്‍ത്തിക്കാനും ആയി അടുത്തുള്ള ജില്ലകളില്‍ നിന്ന് വരെ ആളുകള്‍ കൂട്ടം കൂട്ടം ആയി എത്തും. ദൂരജില്ലകളില്‍ നിന്ന് വരുന്ന ആളുകള്‍ പാതിതിരാത്രിയില്‍ ആകും എത്തുക അവര്‍ വന്നു ബായ് ഇക്കാക്കാടെ വീടിനു മുന്നിലുള്ള റോഡിന്റെ സൈഡില്‍ കിടന്നുറങ്ങും നേരം വെളുത്താല്‍ കവലയി‌ല്‍ വന്നു ചായ കുടിച്ചു അടുത്തുള്ള പള്ളിയില്‍ കയറി പ്രാതമീഘ കൃത്യങ്ങള്‍ എല്ലാം കഴിച്ചു ബായി ഇക്കാക്കാടെ വീടിന് മുന്നിലുണ്ടാകുന്ന നീണ്ട നിരയുടെ ഭാഗമാകും ചില ദിവസങ്ങളില്‍ 1 കിലോമീറ്റര്‍ വരെ നീണ്ട നിര ഉണ്ടായിടുണ്ട്. എന്തായാലും ആനയേക്കാള്‍ കൂടുതല്‍ തൊട്ടിയെ ഭയക്കണം എന്ന ഈ കാലത്ത് ബായി ഇക്കക്കാടെ ആശ്രിതവത്സര്‍ വലിയ വടികളുമായി നീണ്ട നിരകള്‍ നിയന്ദ്രിക്കുന്നുണ്ടാകും പീതുവേട്ടന്‍ ചായ കടയുടെ ഒരു മൂലയില്‍ നിന്ന് ചായ കുടിച്ച് തന്റെ പെട്ടികട ലക്ഷ്യമായി നടന്നു.&lt;br /&gt;&lt;br /&gt;ദിവസങ്ങള്‍ വീണ്ടും കടന്നു പോയി. പിതുവേട്ടനും പെട്ടികടയും മാറ്റങ്ങളൊന്നുമില്ലാതെ മുന്നോട്ടു പോയി കൊണ്ടിരുന്നു. ഇടിവെട്ടിയവന്റെ തലയില്‍ പാമ്പ് കടിച്ചു എന്ന് പറയും പോലെ ഒരു സുപ്രഭാതം പീതുവേട്ട൯ ചായ കടയില്‍ എത്തിയപ്പോള്‍ കേന്ദ്ര സര്‍ക്കാറിന്റെ പത്മ അവാര്‍ഡുകളില്‍ ഒരെണ്ണം ഗ്രാമത്തിന്റെ എല്ലാം എല്ലാമായ ബായ് ഇക്കാക്കക്ക് കിട്ടി എന്ന വാര്‍ത്തയാണ് എതിരേറ്റത്. എല്ലാ ഗ്രാമവാസികളെയും പോലെ പിതുവേട്ടനും അതില്‍ സന്തോഷിച്ചു. ആദ്യമായി സ്വന്തം ഗ്രാമത്തിലേക്ക് കയറി വന്ന പത്മ അവാര്‍ഡിന്റെ സന്തോഷത്തില്‍ ദിവസവും കഴിക്കാറുള്ള 2 പൊറോട്ടയും സാമ്പാറും എന്ന പതിവില്‍ നിന്ന് 3 പൊറോട്ടയും സാമ്പാറും കഴിച്ചു ആര്‍മാധിച്ചു.&lt;br /&gt;&lt;br /&gt;ഗ്രാമവാസികള്‍ എല്ലാവരും കൂടി ബായി ഇക്കാക്ക് പത്മ അവാര്‍ഡ് കിട്ടിയ പശ്ചാത്തലത്തില്‍ സ്വീകരണം നല്‍കണം എന്നതിനെ കുറിച്ചുള്ള ചര്‍ച്ചകളും മറ്റുമായി ദിവസങ്ങള്‍ കടന്നു പോയി. ഒരു ദിവസം എല്ലാ ഗ്രാമവാസികളും കൂടി അടുത്തുള്ള സ്കൂളില്‍ ഒരു യോഗം വെച്ചു. ഗ്രാമവാസി എന്ന നിലക്ക് പിതുവേട്ടനും ആ യോഗത്തില്‍ പങ്കെടുത്തു. ബായ് ഇക്കക്കക്കുള്ള സ്വീകരണമായതിനാല്‍ പഴയ സ്കൂള്‍ കെട്ടിടം ജനത്തിരക്ക്‌ കൊണ്ട് പൊളിഞ്ഞു വീഴുമോ എന്ന് പിതുവേട്ടന് തോന്നി. യോഗത്തില്‍ സ്വീകരണം വേണമോ വേണ്ടയോ എന്ന ചോദ്യമാണ് ആദ്യം ഉയര്‍ന്നു വന്നത്. ആ ചോദ്യത്തിന് യോഗത്തില്‍ പങ്കെടുത്തവരില്‍ ഭുരിഭാഗവും പ്രത്യക്ഷമായും പരോക്ഷമായും ബായി ഇക്കാക്കയോട് ഭന്ധപെട്ടവര്‍ ആയിരുന്നതിനാല്‍ സ്വീകരണം വേണം എന്ന് തന്നെയായിരുന്നു എല്ലാവരുടെയും തീരുമാനം. അടുത്ത മാസം 10 ഇന് വൈകീട്ട് 3 മണിക്ക് വലിയ കവലയില്‍ നിന്ന് തുടങ്ങുന്ന വമ്പിച്ച ജാഥയും അതിനെ തുടര്‍ന്ന് കടല്‍ തീരത്ത് പ്രെത്യാകം കെട്ടിയുണ്ടാക്കിയ വേദിയില്‍ നടക്കുന്ന പൊതു സമ്മേളനവും നടത്താം എന്ന തീരുമാനത്തോടെ യോഗ നടപടികള്‍ അവസാനിപ്പിച്ചു. യോഗത്തില്‍ പ്രെത്യാകിച്ച് ഒന്നും പറയാനില്ലായിരുന്ന പീതുവേട്ടന്‍ യോഗം അവസാനിച്ച പാട് പെട്ടി കട ലക്ഷ്യമായി നടന്നു.&lt;br /&gt;&lt;br /&gt;പിന്നീടുള്ള ദിവസങ്ങള്‍ സമ്പവബഹുലമായിരുന്നു. വലിയ കവലയില്‍ സ്വര്‍ണ്ണ കട നടത്തിയിരുന്ന ഡേവിസ്സേട്ടന്‍ കവലയുടെ നടക്കല്‍ തന്നെ ഒരു വലിയ കമാനം കെട്ടിപ്പൊക്കി അതില്‍ പത്മ അവാര്‍ഡ് കിട്ടിയ ബായി ഇക്കാക്കക്ക് അഭിനന്തനങ്ങള്‍ എന്നെഴുതി വെച്ചു. പിന്നീടുള്ള ദിസങ്ങളില്‍ വലിയ കവലയില്‍ ശേഷിച്ചിരുന്ന എല്ലാ കടക്കാരും കമാനങ്ങള്‍ കെട്ടിപൊക്കി. വലിയ കവലയിലെ കടക്കാരുടെ ചുവടു പിടിച്ച് പീതുവിന്റെ അടുത്തുള്ള കവലയിലെ കടക്കാരും കമാനങ്ങളും ബാനറുകളും ഉണ്ടാക്കി വെച്ചു. ഇതെല്ലാം കണ്ട് ഗ്രാമത്തില്‍ ശേഷിച്ചിരുന്ന രാഷ്ട്രീയക്കാരും ക്ളബ്ബുകളും അസ്സോസ്സിയേഷന്‍കാരും സമാജവും സഭയും തറവാട്ടുകാരും വ്യക്തികളും പറമ്പില്‍ പണിക്കു വന്നിരുന്ന തമിഴന്മാര്‍ വരേ അവരുടെ പേരുവെച്ച് ബായ് ഇക്കാക്കക്ക് പടം വെച്ചുള്ള അഭിനന്തന കുറിപ്പുകള്‍ ബാനറുകള്‍ ആയും പോസ്ടറുകളായും കമാനങ്ങളായും തെങ്ങുകളിലും മരങ്ങളിലും മതിലിലും ഇലക്ട്രിക് പോസ്റ്റ് വരെയുള്ള സ്ഥലങ്ങളില്‍ സ്ഥാപിച്ചു.&lt;br /&gt;&lt;br /&gt;താന്‍ മാത്രം ബായി ഇക്കാക്കക്ക് അഭിനന്തിച്ചു കൊണ്ടുള്ള ഒന്നും ചെയ്തില്ല എന്ന ചിന്ത പീതുവിന്റെ ഉറക്കം കെടുത്തി. അന്നന്ന് കിട്ടുന്നത് കൊണ്ട് കഞ്ഞി കുടിച്ച് ജീവിച്ചിരുന്ന പീതുവിനെ 5000 രൂപ മുതല്‍ 20000 രൂപ വരേ ചിലവാക്കി ഒരു ബാനറോ കമാനമോ വെക്കുന്നത് സങ്കില്‍പ്പിക്കാന്‍ പോലുമാകുമായിരുന്നില്ല. കയ്യില്‍ അണാ പൈസയില്ലെങ്കിലും പത്മ അവാര്‍ഡ് കിട്ടിയ ഗ്രാമത്തിന്റെ ബായി ഇക്കാക്കക്ക് താന്‍ മാത്രം ഒരു അഭിനന്തനം അറിയിച്ചുള്ള ബോര്‍ഡ് വെച്ചില്ലെങ്കില്‍ അത് തന്റെ അഭിമാനത്തിന് തന്നെ ക്ഷതമേല്‍പ്പിക്കും എന്നു തോന്നി തുടങ്ങിയ പീതുവേട്ടന്‍ പൈസ ഉണ്ടാക്കാനുള്ള പരക്കംപാച്ചില്‍ തുടങ്ങി.&lt;br /&gt;&lt;br /&gt;പൈസ ഉണ്ടാക്കാന്‍ യാതൊരു മാര്‍ഗ്ഗവുമില്ലാതിരുന്ന പീതുവേട്ടന്‍ തന്റെ കിഴക്കേതില്‍ താമസിക്കുന്ന തെങ്ങ്കയാറ്റക്കാരന്‍ നാരയണന്‍ ഓട്ടോറിക്ഷ പോകാന്‍ വഴിയുണ്ടായിരുന്ന അവന്റെ തൊടിയിലേക്ക്‌ കാര്‍ പോകാനുള്ള വഴിക്ക് വേണ്ടി തന്റെ തൊടിയുടെ എതയോട് ചേര്‍ന്ന് 1 സെന്റ് ഭൂമി പണ്ട് ആവശ്യപ്പെട്ടിരുന്നത് ഓര്‍മ വന്നത്. മറ്റൊന്നും ചിന്തിക്കാതെ പീതുവേട്ടന്‍ നാരായണന്റെ വീട്ടിലേക്ക് പാഞ്ഞു.&lt;br /&gt;&lt;br /&gt;ആവശ്യക്കാരന് ഔചിത്യമില്ലെന്നാണല്ലോ. ചെന്നപാട് പീതു നാരായണനോട് ആഗമനോദ്ദേശം അറിയിച്ചു. പീതുവിന്റെ ആവശ്യം കേട്ട നാരായണന് താന്‍ ആഹിച്ച്‌ മോഹിച്ചുണ്ടായ പ്രവാസിയായ മകന്റെ ഏറ്റവും വലിയ ആഗ്രഹമാണ് അവന്‍ മരുഭൂമിയില്‍ കഷ്ട്ടപെട്ടുണ്ടാക്കിയ 2 നില വീട്ടിലേക്ക് സ്വന്തം കാറില്‍ വന്നിറങ്ങണമെന്ന് ആ ആഗ്രഹം ഇതാ തന്റെ കൈകുമ്പിളില്‍ വന്നു നില്‍ക്കുന്നു നാരായണന് വല്ലാത്ത സന്തോഷം തോന്നി. അധികം വില പേശല്‍ ഒന്നും കൂടാതെ 25000 രൂപക്ക് 1 സെന്റ് ഭൂമി കച്ചവടം ഉറപ്പിച്ചു 10000 രൂപ അച്ചാരവും വാങ്ങി ബാനര്‍ ഉണ്ടാക്കുന്ന ആര്‍ടിസ്റ്റ് സുഗുതന്റെ വീട് ലക്ഷ്യമായി നടന്നു.&lt;br /&gt;&lt;br /&gt;സുഗുതന്റെ വീട്ടില്‍ ചെന്ന് എഴുതേണ്ട കുറിപ്പ് പറഞ്ഞു കൊടുത്തു ബായി ഇക്കക്കാടെ പടം സുഗുതന്റെ സ്റ്റോക്കില്‍ ഒരു പാടുണ്ടായിരുന്നതിനാല്‍ അതില്‍ നിന്ന് ഒരെണ്ണം പീതുവേട്ടന്‍ തന്നെ തിരഞ്ഞെടുത്തു കൊടുത്തു 2 ദിവസ്സത്തിനകം 10000 രൂപ വിലയുള്ള ബാനര്‍ പെട്ടികടയിലെക്കെത്തിക്കാം എന്ന ഉറപ്പില്‍ 5000 രൂപ അഡ്വാന്‍സ് കൊടുത്ത് പീതുവേട്ടന്‍ തിരിച്ച് പോന്നു. അന്ന് പീതുവേട്ടാന്‍ സുഖമായി ഉറങ്ങി.&lt;br /&gt;&lt;br /&gt;2 ദിവസങ്ങള്‍ക്ക് ശേഷം സുഗുതന്‍ പറഞ്ഞ വാക്ക് പാലിച്ചു. സുഗുതനും സഹായികളും കൂടി പീതുവിന്റെ പെട്ടിക്കടക്ക് മുന്നില്‍ തന്നെ ബാനര്‍ സ്ഥാപിച്ചു. ഭാക്കി കൊടുക്കാനുണ്ടായിരുന്ന 5000 രൂപ കിട്ടിയപ്പോള്‍ സുഗുതന്‍ യാത്ര പറഞ്ഞിറങ്ങി. പീതുവേട്ടന്‍ തന്റെ കടയുടെ മുന്നില്‍ അഭിമാനത്തോടെ താന്‍ പൈസ ചിലവാക്കി വെച്ച ബാനറിലേക്ക് നോക്കി. ബായ് ഇക്കക്കാടെ പടത്തിന് താഴെ നല്ല വടിവൊത്ത അക്ഷരത്തില്‍ ഇങ്ങിനെ എഴുതിയിരുന്നു. "പത്മ അവാര്‍ഡ് നേടിയ ഗ്രാമത്തിന്റെ പൊന്നോമന പുത്രനായ ബായി ഇക്കാക്കക്ക് പെട്ടിക്കട പീതുവിന്റെ അഭിനന്തനങ്ങള്‍" പീതുവേട്ടന്‍ തന്നെ കുറിച്ചാലോജിച്ചു. "താന്‍ ജനിച്ചു വളര്‍ന്ന തന്റെ ഹൈടെക് ഗ്രാമത്തില്‍ ഒരു മാറ്റവും ഇല്ലാതിരുന്ന താനും തന്റെ പെട്ടിക്കടയും കാലത്തിനനുസരിച്ച് മാറിയിരിക്കുന്നു ഗ്രാമത്തെയും ഗ്രാമവാസികളെയും പോലെ താനും അവരില്‍ ഒരാള്‍ ആയിരിക്കുന്നു. ബാനറില്‍ നോക്കി വായിച്ചിട്ടും വായിച്ചിട്ടും മതി വരാത്ത പീതുവേട്ടന്‍ തന്റെ സ്വന്തം പെട്ടിക്കടക്ക് മുന്നില്‍ തന്നെ നിന്നു.&lt;br /&gt;&lt;br /&gt;ശുഭം.&lt;br /&gt;&lt;br /&gt;&lt;strong&gt;അറിയിപ്പ് :&lt;/strong&gt;&lt;br /&gt;&lt;br /&gt;ഈ കഥയും കഥാപാത്രങ്ങളും ജനിക്കാനിരിക്കുന്നവരോ ജീവിച്ചിരിക്കുന്നവരോ മരിച്ചുപോയവരോ ആയി യാതൊരു ബന്ധവുമില്ല. കഥ വായിച്ചിട്ട് അങ്ങിനെ ഏതെങ്കിലും വായനാക്കാരന് തോന്നുന്നു എങ്കില്‍ അത് തികച്ചും യാദ്രിശ്ചികം മാത്രം. ഇത്രയും ഞാന്‍ എഴുതിയിട്ടും എനിക്കെതിരെ ഇരുട്ട് വാക്കിനു ഒരു കേസ് കൊടുത്ത് കളയാം എന്ന്‍ ചിന്ത ആര്‍ക്കെങ്കിലും തോന്നുന്നുവേങ്കില്‍. ക്രെഡിറ്റ് കാര്‍ഡ് കൊണ്ട് കിട്ടവുന്നതിന്റെ പരമാവധി ഷോപ്പിങ്ങ് നടത്തി ആ കടം തീര്‍ക്കാന്‍ ബാങ്കില്‍ നിന്ന് ലോണ്‍ എടുക്കുകയും ലോണ്‍ ഒരുപാട് കിട്ടിയതിനാല്‍ ഒരു കു‌ട്ടുകാരന്റെ വാക്ക് കേട്ട് ലോണ്‍ എടുത്തതിന്റെ പലിശയും അതിന്റെ ലാഭവും സ്വപ്നം കണ്ട് ഷെയര്‍ മാര്‍ക്കറ്റില്‍ ഇട്ട ഒരു പാവം പ്രവാസി ആണ് ഞാന്‍. വമ്പന്‍ ഷെയറുകള്‍ എല്ലാം തന്നെ &lt;a href="http://dubaidays.sajeevedathadan.com/2008/11/blog-post.html"&gt;ഒരു കിലോ കൂര്‍ക്കയുടെ വില&lt;/a&gt; മാത്രമേ ഉളളൂ എന്നതിനാല്‍ കടം കേറി കഴുത്തറ്റം വരേ മുങ്ങി ശ്വസിക്കാന്‍ പാടുപെടുന്ന ഈ അവസ്ഥയില്‍ എന്റെ പുറത്തേക്ക് ഒരു കേസ് കൂടി വന്നാല്‍ ഒരു ആത്മഹത്യ അല്ലാതെ മറ്റ് മാര്‍ഗ്ഗമൊന്നുമില്ല എന്ന്‍ ഇതിനാല്‍ അറിയിച്ചു കൊള്ളുന്നു.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/403874513600914769-7609009728161721494?l=sameerpas.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://sameerpas.blogspot.com/feeds/7609009728161721494/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=403874513600914769&amp;postID=7609009728161721494' title='5 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/403874513600914769/posts/default/7609009728161721494'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/403874513600914769/posts/default/7609009728161721494'/><link rel='alternate' type='text/html' href='http://sameerpas.blogspot.com/2009/03/blog-post.html' title='പത്മചരിതം ഒന്നാംഘണ്ഡം'/><author><name>പുള്ളിപ്പുലി</name><uri>http://www.blogger.com/profile/11628229637230101368</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='17' height='32' src='http://1.bp.blogspot.com/-mO8cuKtxfws/TuWVkECdQNI/AAAAAAAADyQ/YTQwICX854s/s220/Posterize.jpg'/></author><thr:total>5</thr:total></entry><entry><id>tag:blogger.com,1999:blog-403874513600914769.post-2329391745731912212</id><published>2009-02-25T23:35:00.003+04:00</published><updated>2009-03-05T11:54:11.899+04:00</updated><category scheme='http://www.blogger.com/atom/ns#' term='പപ്പകോഴി'/><title type='text'>പപ്പകോഴി</title><content type='html'>പള്ളിക്കട്ടയില്‍ പറമ്പിലെ പണികള്‍ എല്ലാം ചെയ്തിരുന്ന നാരയണന്‍ വിരമിച്ചതിന് ശേഷം പള്ളിക്കട്ടയിലെ തെങ്ങ് കൃഷിയുടെ താളം തെറ്റി. ഓല മേഞ്ഞ വിറകു പുരകള്‍ നിലം പൊത്താറായി. സ്വന്തം അതിരുകള്‍ നിയന്ത്രിച്ചിരുന്ന വേലിക്കെട്ടുകള്‍ എല്ലാം തന്നെ നിലം പൊത്തി. തെങ്ങിനിടാനുള്ള പശുവിന്‍റെ ചാണകവും മു‌ത്രവും തൊഴുത്തില്‍ കുമിഞ്ഞു കൂടി ദുര്‍ഗന്ധവും കൊതുകും പരത്തി. അങ്ങിനെ എല്ലാ നിലക്കും പള്ളിക്കട്ടയുടെ താളം തെറ്റി ഒരു നല്ല പണിക്കാരനെ കിട്ടാതെ ജനങ്ങള്‍ വലഞ്ഞു. ഇതിലിടക്ക് പല ആളുകളേയും പരീക്ഷിച്ചെങ്കിലും നാരായണന്‍റെ കുറവ് നികത്താനായില്ല. പള്ളിക്കട്ടയിലെ ജനങ്ങള്‍ ഒരു യോഗം വിളിച്ചു നാരായണന് പകരം ആര്? എല്ലാവരും ഒരേ സ്വരത്തില്‍ ചോദിച്ചു ചിലര്‍ തമിഴന്മാരേ കൊണ്ട് വരാം എന്ന നിര്ദേശം വെച്ചു ഭൂരിഭാഗവും അതിനെ എതിര്ത്തനതിനാല്‍ ആ നിര്‍ദേശം തള്ളി പോയി. അവസാനം യോഗം പ്രസിഡ൯റ് ആയ കോയമാപ്പിള അടങ്ങുന്ന ഒരു അന്വേഷണ സംഘം ഒരു മാസത്തിനകം നല്ലൊരു പണിക്കാരനെ അന്വേഷിച്ചു കൊണ്ട് വരാമെന്നും അതല്ല നല്ല ഒരാളെ കിട്ടിയില്ലെങ്കില്‍ തമിഴ് നാട്ടില്‍ നിന്ന് പണിക്കാരനെ വിളിപ്പിക്കാം എന്നും പറഞ്ഞു യോഗം പിരിഞ്ഞു.&lt;br /&gt;&lt;br /&gt;ആയിടക്കു പോസ്റ്റോഫീസ്ക്കട്ടയില്‍ താമസിക്കുന്ന ഡ്രൈവര്‍ കാദറിക്ക അടുത്തുള്ള ലക്ഷംവീട് കോളനിയില്‍ നിന്ന് പുതിയ ഒരു പണിക്കാരനെ കൊണ്ട് വന്നു എന്ന വാര്‍ത്ത കാട്ടുതീ പോലെ പള്ളിക്കട്ടയിലും എത്തി. കേട്ട പാതി കേള്‍ക്കാത്ത പാതി കോയമാപ്പിള ഡ്രൈവര്‍ കദറിക്കാടെ വീട് ലക്ഷൃമായി പാഞ്ഞു. പണിക്കാരനെ കണ്ടു ഭോദിച്ച കോയമാപ്പിള പള്ളിക്കട്ടയില്‍ നടപ്പുള്ള കൂലിയും അവിടെ ചെയ്യേണ്ടുന്ന പണികളുടെ ഒരു ലിസ്റ്റും പണിക്കാരാണ് സമര്പ്പിച്ചു. കാര്യമായ പണി ഒന്നുമില്ലാതിരുന്ന പണിക്കാരന്‍ ലിസ്റ്റില്‍ ഉള്ള എല്ലാ കാര്യങ്ങളും ചെയ്യാന്‍ താന്‍ നിപുണന്‍ ആണെന്നും ഇപ്പോഴുള്ള കൂലിയില്‍ 10 രൂപ കൂടുതല്‍ തന്നാല്‍ പള്ളിക്കട്ടയില്‍ ജോലി താന്‍ സ്വീകരിക്കാം എന്ന ആവശ്യം മാപ്പിളയുടെ മുന്നില്‍ വെച്ചു. നാളുകളായി ഒരു പണിക്കാര൯ വേണ്ടിയുള്ള അന്വേഷണം വഴിമുട്ടി നില്ക്കുന്നതിനാല്‍ എതിര്ത്തൊന്നും പറയാതെ പള്ളിക്കട്ടയിലേക്കുള്ള പണിക്കാരന് വേണ്ടിയുള്ള appointment letter കൊടുത്തു.&lt;br /&gt;&lt;br /&gt;ഒരു പരീക്ഷണം എന്ന നിലക്ക് ആദ്യ ദിവസ്സം കോയമാപ്പിള തന്‍റെ തൊടിയില്‍ തന്നെ അല്ലറ ചില്ലറ പണികള്‍ ചെയ്യിച്ചു പുതിയ പണിക്കാരന്‍റെ പണികള്‍ ഇഷ്ടമായ കോയമാപ്പിള പിന്നീടുള്ള യോഗത്തില്‍ പുതിയ പണിക്കാരനെ നിയമിച്ച സന്തോഷവാര്‍ത്ത യോഗത്തിന് മുന്നില്‍ വെച്ചു. കമ്മിറ്റി ഭാരവാഹികള്‍ക്ക് പരിജയപ്പെടുത്തുന്നതിനായി യോഗത്തിലേക്ക് പണിക്കാരനെ വിളിച്ച് വരുത്തി. പണിക്കാരന്‍ യോഗ നടക്കുന്നിടത്തേക്ക്‌ വന്നു ഒരു ഓരം ചേര്‍ന്ന് നിന്നു. കള്ളിമുണ്ടും ഫുള്‍ കൈ ഷര്‍ട്ടും വേഷം കഷണ്ടിയായ തലയിലെ ശേഷിച്ചിരിക്കുന്ന മുടി എല്ലാം തോളറ്റം വരെ നീട്ടി വളര്‍ത്തിയിരിക്കുന്നു നീണ്ടു കിടക്കുന്ന മുടിയെ ഒതുക്കി വെക്കാന്‍ തലയില്‍ തോര്‍ത്ത് മുണ്ട് കൊണ്ട് ഒരു വട്ട കെട്ട് കയ്യില്‍ എരിയുന്ന മഞ്ഞകാജാ ബീഡി ആളെ മൊത്തത്തില്‍ കാണാന്‍ ഒരു മെനയില്ല പണിക്കാരനെ കണ്ടപാട് ഭാരവാഹികള്‍ ചോദ്യങ്ങളുടെ ഒരു കൂമ്പാരം അഴിച്ചിട്ടു.&lt;br /&gt;&lt;br /&gt;ചോദ്യം 1 : എന്താ നിന്‍റെ പേര്?&lt;br /&gt;&lt;br /&gt;ഉത്തരം : സുധാകരന്‍.&lt;br /&gt;&lt;br /&gt;ചോദ്യം 2 : എവിടെയാണ് താമസ്സം?&lt;br /&gt;&lt;br /&gt;ഉത്തരം : വടക്കുള്ള ലക്ഷംവീട് കോളനി.&lt;br /&gt;&lt;br /&gt;ചോദ്യം 3 : വീട്ടില്‍ ആരൊക്കെ ഉണ്ട്?&lt;br /&gt;&lt;br /&gt;ഉത്തരം : പെണ്ണും പിള്ളേരും.&lt;br /&gt;&lt;br /&gt;ചോദ്യം 4 : എല്ലാ പണികളും അറിയാമോ?&lt;br /&gt;&lt;br /&gt;ഉത്തരം : അറിയാം.&lt;br /&gt;&lt;br /&gt;ചോദ്യം 5 : ജാതി?&lt;br /&gt;&lt;br /&gt;ഉത്തരം : വേട്ടുവ൯ (കണക്കന്‍)&lt;br /&gt;&lt;br /&gt;എല്ലാ ചോദ്യങ്ങള്‍ക്കുമോടുവില്‍ കാണാന്‍ ഒരു മോ൯ജില്ലങ്കിലും പള്ളിക്കട്ടയിലെ തെങ്ങുകളുടേയും വേലിക്കെട്ടുകളുടേയും അവസ്ഥ മാനിച്ചു എല്ലാവരും കൂടി മനസ്സില്ല മനസ്സോടെ സുധാകരന് മുന്നില്‍ സ്വന്തം പറമ്പിലെ പണിക്കുള്ള ഡെയിലി ഷെടൂള്‍ ചാര്‍ട്ട് ചെയ്യാനായി തിക്കും തിരക്കും കൂട്ടി.&lt;br /&gt;&lt;br /&gt;കുറച്ചു നാളുകള്‍ കൊണ്ട് തന്നെ നല്ലൊരു പണിക്കാരന്‍ എന്ന നിലയില്‍ പേരെടുത്ത സുധാകരന്‍ പള്ളിക്കട്ടയുടെ പോന്നോമോന പുത്രനായി മാറി. പ്രത്യാകിച്ച് എന്‍റെ തറവാട്ടിലും കോയമാപ്പിളയുടെ വീട്ടിലും സുധാകരന്‍ ഒഴിച്ച് കൂടാന്‍ പാറ്റാത്ത ഒരു അ൯ഘമായി മാറി. പറമ്പിലെ പണികള്‍ക്ക് പുറമേ അക്കരെയുള്ള പറമ്പിന്‍റെ കാര്യസ്ഥ പണി, കോള്‍ പാടത്തെ ഞാര്‍ നടല്‍ മുതല്‍ കൊയ്ത്ത് വരെയുള്ള കാര്യങ്ങളിലേക്കുള്ള പണിക്കാരെ ഏര്‍പ്പാടാക്കല്‍, കൂലി വിതരണം, പശുവിനെ കറക്കല്‍, മരിപ്പിനും കല്യാണത്തിനും പന്തല്‍ ഇടല്‍, അതിന്‍റെ തന്നെ ഭക്ഷണ വിതരണം, വാട്ടര്‍ടാങ്ക് കഴുകല്‍, വൈക്കോല്‍തുറു ഇടല്‍, പള്ളിക്കട്ടയുടെ സ്വന്തം രാഷ്ട്രീയ പാര്‍ട്ടി (പച്ച പാര്‍ട്ടി) യുടെ കോടി തോരണങ്ങള്‍ കെട്ടല്‍, എന്ന് വേണ്ട പീടികയില്‍ പോക്ക്, പശുവിനെ കുളിപ്പിക്കല്‍ എല്ലാത്തിനും സുധാകരന്‍ എന്ന പേര് ഒരു അവസാന വാക്കായി മാറി.&lt;br /&gt;&lt;br /&gt;ആയിടക്കു സുധാകരന്‍റെ ഹെയര്‍ സ്റ്റൈല്‍ കൊണ്ട് ആരോ പപ്പകോഴി എന്ന സ്ഥാനപ്പേരും നല്‍കി. കയ്യില്‍ ആവശ്യത്തില്‍ കൂടുതല്‍ പൈസ കിട്ടുന്നതിനാല്‍ ദുശീലങ്ങളും അതിന്‍റെ കൂടെ വര്‍ദിച്ച് വന്നു ബീഡി വലിയില്‍ നിന്നു നാടന്‍ കള്ളിലേക്കും പിന്നെ അത് ചാരയത്തിലേക്കും വളരാന്‍ അദികം സമയം വേണ്ടി വന്നില്ല. സുധാകരന്‍ 1 കിലോ മീറ്റര്‍ അപ്പുറത്ത് നിന്നു വരുമ്പോഴും ചാരായത്തിന്‍റെ മണം കൊണ്ട് അത് സുധാകരനാണ് എന്ന് പറയാന്‍ പള്ളിക്കട്ടയിലെ കുഞ്ഞു കുട്ടികള്‍ക്കും വരെ മനസ്സിലാകാന്‍ തുടങ്ങി. ഇതൊക്കെ ആണേലും സ്വന്തം പണിയുടെ കാര്യത്തില്‍ കൃത്യനിഷ്ഠ പാലിച്ചു പോന്നു.&lt;br /&gt;&lt;br /&gt;ഇങ്ങിനെ എല്ലാം ആണെങ്കിലും സാമാന്യം ഭയപ്പെടുത്തുന്ന ഒരു രൂപം ഉണ്ടായിട്ടും പള്ളിക്കട്ടയിലെ എല്ലാ കുഞ്ഞു കുട്ടികള്‍ക്കും സുധാകരനെ ഇഷ്ടമായിരുന്നു. കുഞ്ഞു കുട്ടികള്‍ക്ക് മിട്ടായി ഐസ്റൂട്ട് എന്നിവ വേടിച്ചു കൊടുക്കല്‍ സുധാകരന്‍റെ ഹോബി ആയിരുന്നു. മദ്യ ലഹരിയില്‍ വീട്ടില്‍ ചെന്ന് ഭാര്യയും മക്കളുമായി വഴക്ക് ഒരു സാധരണ സംഭവമായി. പലപ്പോഴും വഴക്ക് കയ്യങ്കളിയിലേക്കെത്തി.&lt;br /&gt;&lt;br /&gt;ഇതിലിടക്ക് മക്കള്‍ 4 പേരുണ്ടായി മൂത്തവന്‍ പഠനം നിര്‍ത്തി കല്ലൊര പഠിക്കാന്‍ പോയി.&lt;br /&gt;&lt;br /&gt;വറുതിയുടെ കാലത്ത് പോലും മുണ്ട് മുറുക്കി ഉടുത്ത് ഭാര്യയേയൂം മക്കളേയും പോറ്റിയിരുന്ന സുധാകരന്‍ സ്വന്തം ഭാര്യയെ സാധാരണ ലക്ഷംവീട് കോളനി പെണ്ണുങ്ങളെ പോലെ അടുക്കള പണിക്കൊന്നും പറഞ്ഞയക്കുമായിരുന്നില്ല. പട്ടിണി ആണേലും അഭിമാനി ആയിരുന്നു സുധാകരന്‍. സ്വന്തം ജാതി വേട്ടുവന്‍ ആയിട്ടും ഞങ്ങളെല്ലാവരും കൂടി പപ്പകൊഴി എന്ന് വിളിക്കുമ്പോള്‍ "നീ പോടാ വെട്ടോനെ" എന്ന് വിളിച്ചു കളിയാക്കുമായിരുന്നു. അത് കൊണ്ട് തന്നെ സ്വന്തം ജാതിയില്‍ പെട്ട അളുകളെക്കാള്‍ കൂടുതല്‍ അവന്‍ പള്ളിക്കട്ടയിലെ ആളുകളെ വിശ്വസിച്ചു.&lt;br /&gt;&lt;br /&gt;ഇതിലിടക്ക് ഭാര്യയുമായി തല്ലു കൂടി വാശിക്ക് ഒരു ദിവസ്സം എലി വിഷം എടുത്തു കുടിച്ചു മരണത്തിന്‍റെ വക്കില്‍ നിന്നു തിരിച്ച് വന്നു. ഒരു മാസത്തെ വിശ്രമത്തിന് ശേഷം സുധാകരന്‍ ഒരു ഫീനിക്സ് പക്ഷിയെ പോലെ പള്ളിക്കട്ടയിലെക്ക് തിരിച്ചു വന്നു.&lt;br /&gt;&lt;br /&gt;മകന്‍ കല്ലൊര പഠിത്തം കഴിഞ്ഞു സ്വന്തം അദ്വാനിക്കാന്‍ പോയി തുടങ്ങിയപ്പോഴാണ് വീട്ടിലെ വഴക്കുകള്‍ കൂടുതല്‍ ശക്തമായത്. അദ്വാനത്തില്‍ നിന്നു കിട്ടുന്ന പൈസ കൊണ്ട് തന്‍റെ കുടുംമ്പം കഴിയാമെന്ന ഭാര്യയുടെ ചിന്തയാണ് വീട്ടിലെ പ്രെശ്നങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ദിനം പ്രതി അത് കൂടി കൂടി വന്നു. ഇങ്ങിനെ എല്ലാം ആണെങ്കിലും മക്കള്‍ക്ക് ‌ വേണ്ടി ജീവന്‍ കൊടുക്കാന്‍ വരെ തെയ്യാര്‍ ആയിരുന്ന ഒരു നല്ല അച്ഛനെ പള്ളിക്കട്ടയിലുള്ള എല്ലാവര്‍ക്കും അറിയാമായിരുന്നു. പറമ്പിലെ പണിക്ക് വരുമ്പോള്‍ ചായ അല്ലാതെ വേറൊന്നും കഴിക്കാത്ത സുധാകരന്‍ കൂലി കൊടുത്താല്‍ പോലും വേണ്ടുന്നു പറയുന്ന സുധാകരന്‍ സ്വന്തം മക്കള്‍ക്ക് വേണ്ടി പള്ളിക്കട്ടയിലെ ഗള്‍ഫുകാരുടെ കയ്യില്‍ നിന്ന്‍ പെര്‍ഫ്യും കാസ്സെറ്റ് പ്ലെയര്‍ എന്നിവ ചോദിച്ചു വാങ്ങുമായിരുന്നു. പക്ഷെ മക്കള്‍ക്ക്‌ ഒരു കള്ളുകുടിയനും അമ്മയെ തല്ലുന്നവനും ആയ അച്ഛനോടുള്ള ദേഷ്യം കൂടി കൂടി വന്നു.&lt;br /&gt;&lt;br /&gt;ഇതിലിടക്ക് രണ്ട് തവണ മണ്ണെണ്ണ എടുത്തു കുടിച്ചും പിന്നെ ഒരു തവണ തീ കൊളുത്തിയും ആത്മഹത്യാ ശ്രമങ്ങള്‍ നടത്തിയെങ്കിലും അത്ഭുധകരമാം വിധം സുധാകരന്‍ ജീവിതത്തിലേക്ക് തിരിച്ചു വരികയുണ്ടായി. എല്ലാം കൊണ്ടും തളര്‍ന്നിരുന്ന സുധാകരന്‍ പള്ളിക്കട്ടയിലെ മുഴുവന്‍ പണികളും മുറ തെറ്റാതെ ചെയ്തു പോന്നു. സുധകാരന്‍ എന്ന പണിക്കാരന്‍റെ പണി പലരും വന്നു തട്ടിയെടുക്കാന്‍ ശ്രമിചെങ്കിലും പള്ളിക്കട്ടക്കാര്ക്ക് സുധാകരനോടുള്ള ഇഷ്ട കൂടുതല്‍ കൊണ്ട് ആര്‍ക്കും തന്നെ അവിടെ സ്ഥിരമായ സുധാകരന്‍റെ സ്ഥാനം പിടിച്ചെടുക്കാനയില്ല.&lt;br /&gt;&lt;br /&gt;സുധാകരന്‍റെ മക്കള്‍ എല്ലാവരും വളര്‍ന്നു വലുതായി. ഒരിക്കല്‍ ഞാന്‍ പരോളില്‍ (ലീവ്) പോയ സമയത്ത് എന്നെ കാണാന്‍ വന്ന സുധാകരന്‍ 2 ആമത്തെ മകള്‍ക്ക് കല്യാണ ആലോജനകള്‍ വരുന്നുണ്ടെന്നും നല്ലത് ഒത്തു വന്നാല്‍ ഞാന്‍ ഉമ്മാട് പറയാമെന്നും അപ്പോള്‍ എന്തെങ്കിലും കാര്യമായി സഹായിക്കണമെന്നും എന്നോട് ആവശ്യപ്പെട്ടിരുന്നു. ഞാന്‍ സഹായിക്കാമെന്നു പറഞ്ഞു പിന്നെ ജയിലില്‍ (ദുബായ്) നിന്ന് കൊണ്ട് വന്നിരുന്ന ഒരു വൈന്‍ കുപ്പിയും 3 പാക്കറ്റ് മാല്‍ബോറൊ സിഗരറ്റും കൊടുത്തു. അത് സന്തോഷപൂര്‍വ്വം സ്വീകരിച്ച് സുധാകരന്‍ പോയി.&lt;br /&gt;&lt;br /&gt;പരോള്‍ കഴിഞ്ഞു തിരച്ചു വന്ന 3 മാസങ്ങള്‍ക്ക് ശേഷം നാട്ടില്‍ ഉമ്മനെ വിളിച്ചപ്പോള്‍ സുധാകരന്‍ വന്നിരുന്നു എന്നും അവന്‍റെ മകളുടെ കല്യാണം ഉറച്ച വിവരം എന്നെ അറിയിക്കണമെന്ന് പറഞ്ഞിരുന്ന വിവരവും പറഞ്ഞു. ഞാന്‍ അടുത്ത തവണ നാട്ടിലേക്ക് പൈസ അയക്കുമ്പോള്‍ അവനുള്ളതും കൂടി അയക്കാം എന്നും ആ വിവരം സുധാകരനെ കാണുമ്പോള്‍ പറയണമെന്നും പറഞ്ഞാണ് ഞാന്‍ അന്ന് ഫോണ്‍ കട്ട് ചെയ്തത്.&lt;br /&gt;&lt;br /&gt;പിന്നെ ഒരാഴ്ച കഴിഞ്ഞ് നാട്ടില്‍ നിന്ന് ഞെട്ടിക്കുന്ന ഒരു വാര്‍ത്ത എന്നെ തേടിയെത്തി സുധാകരന്‍ തൂങ്ങി മരിച്ചു. ഇത്തവണ സുധാകരന്‍റെ ആത്മഹത്യ ശ്രമം സഫലമായി. ഇനി ഒരിക്കലും തിരിച്ച് വരാതിരിക്കാന്‍ ആയി പള്ളിക്കട്ടയുടെ എല്ലാമെല്ലാമായ ഞങ്ങളുടെ സ്വന്തം പപ്പകോഴി സുധാകരന്‍ കോയമാപ്പിളയുടെ പശുവിനെ കെട്ടുന്ന കയറിന്‍റെ തുമ്പത്ത് ചായപീടിക മോയിദീ൯ക്കടെ കിഴക്കേ എതക്കലുള്ള മാവിന്‍റെ കൊമ്പത്ത് ജീവനൊടുക്കി.&lt;br /&gt;&lt;br /&gt;മകളുടെ കല്യാണ ആകോഷങ്ങള്‍ക്ക് മോടികൂട്ടാനുള്ള സുധാകരന്‍റെ ആഗ്രഹം മകനും ഭാര്യയും കൂടി തടയിട്ടപ്പോള്‍ അഭിമാനി ആയ സുധാകരന്‍ അവരുമായി വഴക്കിടുകയും ഭാര്യയെ തല്ലുകയും സ്വന്തം അമ്മയെ തല്ലുന്നത് ജനിച്ച അന്ന് മുതല്‍ കണ്ട് മടുത്ത മകന്‍ സഹികെട്ട് സുധാകരനെ പിടിച്ചു മാറ്റി അച്ഛന്‍റെ നേരെ കൈ പൊക്കി. സ്വന്തം മകന്‍ തന്‍റെ നേര്‍ക്ക് ‌ കൈ പോക്കിയതില്‍ മനം നൊന്ത് വീട്ടില്‍ നിന്നിറങ്ങിയ സുധാകരന്‍ ചാരായ ഷാപ്പില്‍ കയറി ഒരു 150 അടിച്ചതിനു ശേഷം കോയമാപ്പിളയുടെ വീട്ടിലെ പശുവിനെ പുതിയ കയറെടുത്ത് തൊഴുത്തില്‍ കെട്ടി. പിന്നീട് പഴയ കയറുമായി മോയിദീന്ക്കാടെ എതക്കല്‍ വന്നു മാവില്‍ കെട്ടി തൂങ്ങി മരിക്കുകയായിരുന്നു.&lt;br /&gt;&lt;br /&gt;പള്ളിക്കട്ടയുടെ എല്ലാമായ പപ്പകൊഴി സുധാകരന് പകരം വെക്കാന്‍ സുധാകാരന്‍ അല്ലാതെ മറ്റാര്‍ക്കും കഴിയില്ലെന്നുള്ള ഉറപ്പുള്ള പള്ളിക്കട്ടക്കാര്‍. എല്ലാ ആത്മഹത്യാ ശ്രമങ്ങളില്‍ നിന്നും തിരിച്ചു വന്നിരുന്ന സുധാകരന്‍ ഇനിയും തിരിച്ചു വരുമെന്ന പ്രതീക്ഷയില്‍ ഇന്നും കാത്തിരിക്കുന്നു.&lt;br /&gt;&lt;br /&gt;&lt;strong&gt;പിന്‍കുറിപ്പ്&lt;/strong&gt;&lt;br /&gt;&lt;span class=""&gt;&lt;/span&gt;&lt;br /&gt;സുധാകരന്‍റെ മകളുടെ കല്യാണം അവന്‍റെ ആഗ്രഹം പോലെ തന്നെ അര്‍ഭാടപൂര്വ്വം പള്ളിക്കട്ടക്കാരുടെ അകമഴിഞ്ഞ സഹായത്തോടെ ഗംഭീരമായി സുധാകാരന്‍ മരിച്ച് 6 മാസങ്ങള്ക്ക് ശേഷം നടന്നു.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/403874513600914769-2329391745731912212?l=sameerpas.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://sameerpas.blogspot.com/feeds/2329391745731912212/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=403874513600914769&amp;postID=2329391745731912212' title='2 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/403874513600914769/posts/default/2329391745731912212'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/403874513600914769/posts/default/2329391745731912212'/><link rel='alternate' type='text/html' href='http://sameerpas.blogspot.com/2009/02/blog-post_25.html' title='പപ്പകോഴി'/><author><name>പുള്ളിപ്പുലി</name><uri>http://www.blogger.com/profile/11628229637230101368</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='17' height='32' src='http://1.bp.blogspot.com/-mO8cuKtxfws/TuWVkECdQNI/AAAAAAAADyQ/YTQwICX854s/s220/Posterize.jpg'/></author><thr:total>2</thr:total></entry><entry><id>tag:blogger.com,1999:blog-403874513600914769.post-2220109577987217148</id><published>2009-02-17T22:21:00.004+04:00</published><updated>2009-03-05T11:47:11.595+04:00</updated><category scheme='http://www.blogger.com/atom/ns#' term='ഒരു മന്ന് ചാളയും 510  ദിര്‍ഹവും'/><title type='text'>ഒരു മന്ന് ചാളയും 510  ദിര്‍ഹവും</title><content type='html'>ഒരു ഡിസംബര്‍ 4 നാണ് എന്‍റെ ജീവിതത്തിലേക്ക് എന്‍റെ പാതി കടന്നു വന്നത്. അതിന് ശേഷം കഴിഞ്ഞ 5 വര്‍ഷമായി ജീവിതത്തിലെ സുഖവും ദുഃഖവും ഒരുമിച്ചു പങ്കിടുന്നു. പാതി ആയതിന് ശേഷം 2005 മേയ് 29 ന് ഒരു കുഞ്ഞിപ്പുലിയുടെ ജനനവും അവന്‍റെ വളര്‍ച്ചയും അല്ലറ ചില്ലറ സൗന്ദര്യ പിണക്കങ്ങളൊക്കെ ആയി ഒരു വിധം അല്ലലില്ലാതെ ഇമ്മടെ ഷാര്‍ജയില്‍ സസുഖം വാഴുന്നു.&lt;br /&gt;&lt;br /&gt;ഫ്ലാഷ് ബാക്ക്&lt;br /&gt;&lt;br /&gt;നാട്ടികയില്‍ തെണ്ടി തിരിഞ്ഞു നടന്ന കാലത്ത് അത്യാവശ്യത്തിനും അനാവശ്യത്തിനും കുരുത്തക്കേടുകളും ഒന്ന് രണ്ട് പ്രണയങ്ങളും എല്ലാം ആയി കാര്‍ണോന്മാരേ കൊണ്ട് നല്ലത് എന്ന് പറയിക്കാന്‍ ഇഷ്ടമില്ലാത്തതിനാലും താന്തോന്നി ആയി നടാന്നിരുന്നതിനാലും ഒരു പ്രാവശ്യം ഞാന്‍ പരോളില്‍ വന്ന സമയത്ത് ആ ചീത്തപ്പേര് നന്നാക്കാതിരിക്കാന്‍ മാക്സിമം ട്രൈ ചെയ്തിട്ടാണ് 1 മാസത്തെ പരോള്‍ കാലാവധി അവസാനിപ്പിച്ച് തിരിച്ച് വന്നത്.&lt;br /&gt;&lt;span class=""&gt;&lt;/span&gt;&lt;br /&gt;അപ്പൊ പറഞ്ഞുവന്നത് എന്താണെന്ന് വെച്ചാല്‍ സ്വഭാവ ദൂഷ്യം കൊണ്ടു ചുരുങ്ങിയത് 100 പെണ്ണെങ്കിലും കണ്ടതിനു ശേഷം മാത്രമേ വെല്ല കണ്ണ് പോട്ടിയായ പെണ്‍കുട്ടികളും എന്‍റെ പാതിയാകാന്‍ എനിക്ക് തല വെച്ച് തരികയുള്ളൂ എന്ന ഉത്തമ ഭോധ്യത്തോടെയാണ് കല്ല്യാണ പരോളിന് ഞാന്‍ നാട്ടിലേക്ക് തിരിച്ചത്. ഒരു 99 പെണ്ണ് കണ്ട ഒരു കൂട്ടുകാരന്‍ 100 ആമത്തെ പെണ്ണ്‍ അവന്‍റെ ഭന്ധത്തില്‍ നിന്നു തന്നെ സ്വന്തമാക്കേണ്ടി വന്ന ഒരു കൂട്ടുകാരന്‍ എനിക്കുണ്ടായിരുന്നതിനാല്‍ നാട്ടില്‍ നടന്നിരുന്ന എല്ലാ കുരുത്തകെടുകളിലും അവനെക്കാള്‍ മുന്‍പന്ധിയില്‍ ഉണ്ടായിരുന്ന എനിക്ക് പെണ്ണ് കാണലിന്‍റെ കാര്യത്തിലും അവനെക്കാള്‍ മുന്‍പന്ധിയില്‍ നില്‍ക്കണമെന്ന വലിയ ആഗ്രഹം കൊണ്ടാണ് അങ്ങിനെ ഒരു സ്വപനം കണ്ടത്.&lt;br /&gt;&lt;span class=""&gt;&lt;/span&gt;&lt;br /&gt;എന്നെ പോലെ തന്നെ എന്‍റെ വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും എന്‍റെ പെണ്ണുകാണലിന്‍റെ കാര്യത്തില്‍ ഞാന്‍ ഒരു സെഞ്ച്വറി അടിക്കുമെന്ന കാര്യത്തില്‍ ഇമ്മടെ ധോണിയുടെ സിക്സുകളുടെ അത്ത്രക്ക് വലിയ പ്രതീക്ഷയുണ്ടായിരുന്നു. എന്തായാലും പരോളിന്‍റെ ആദ്യ ദിവസം രാവിലെ തന്നെ കല്യാണ ബ്രോക്കര്‍മാരുടെ വന്‍ തിരക്കായിരുന്നു. രണ്ടാം ദിവസം മഷിയിട്ടു നോക്കിയിട്ട് പോലും പേരിനു ഒരു ബ്രോക്കറെ കണ്ടെത്താനായില്ല. എങ്ങിനെ വരും വന്ന ബ്രോക്കര്‍മാരെല്ലാം വീട്ടില്‍ നിന്നിറങ്ങി അടുത്തുള്ള ചായ കടയിലേക്ക് ചെല്ലും അവിടെ ചെന്ന്‍ എന്നെ കുറിച്ച് അന്വേഷിക്കും അവിടെ ചായ കുടിക്കാന്‍ വന്ന നാട്ടുകാരും വെറുതെ വഴിയിലൂടെ പോകുമ്പൊള്‍ ഒരു ചായ കുടിച്ചിട്ട് യാത്ര തുടരാം എന്ന് കരുതി കയറുന്ന വഴിപോക്കര്‍ അടക്കം എല്ലാരും കൂടി എന്‍റെ സ്വഭാവ സെര്‍ട്ടിഫിക്കേറ്റ് വന്ന ബ്രോക്കര്‍ക്ക് ഒപ്പിട്ട് കൊടുക്കും. അതും വേടിച്ച് അവര്‍ സ്ഥലം കാലിയാക്കും.&lt;br /&gt;&lt;span class=""&gt;&lt;/span&gt;&lt;br /&gt;അങ്ങിനെ 30 ദിവസത്തെ പരോളില്‍ 5 ദിവസം കഴിഞ്ഞു പോയി. 100 പെണ്ണുങ്ങള്‍ പോയിട്ട് 1 പെണ്ണെങ്കിലും കാണാന്‍ പറ്റുമെന്ന പ്രെതീക്ഷ ഇല്ലാതായി. "ദൈവമേ കയ്യിലിരിപ്പ് കൊണ്ട് ജീവിതത്തില്‍ ഒരു പെണ്ണ് കാണല്‍ പോലും ഇല്ലാതെ മരിക്കേണ്ടി വരുമോ" എന്ന് ഉള്ളിന്‍റെ ഉള്ളിലിരുന്ന് ഏതോ ഒരു തെണ്ടി പറഞ്ഞു കൊണ്ടേ ഇരുന്നു.&lt;br /&gt;&lt;br /&gt;അങ്ങിനെ ടെന്‍ഷന്‍ അടിച്ച് ഇരിക്കുന്ന 6 ആം ദിവസം ഹതഭാഗ്യനായ ഒരു കൊടുങ്ങല്ലൂര്‍ക്കാരന്‍ ബ്രോക്കര്‍ വന്ന് അങ്ങ് തെക്കുള്ള 2 പെണ്‍കുട്ടികളുടെ കാര്യം പറഞ്ഞു. ബ്രോക്കറെ ഇപ്പൊ പറഞയച്ചാല്‍ അയാള്‍ നേരെ ചായക്കടയില്‍ പോകുമെന്നുറപ്പുള്ളതിനാല്‍ അപ്പൊ തന്നെ കുളിച്ചൊരുങ്ങി ഞാനും പിതൃപുലിയും അനിയന്‍പുലിയും തെക്കോട്ട്‌ വെച്ചു പിടിച്ചു.&lt;br /&gt;ആദ്യം കണ്ടതിനു ഉയരം നന്നേ കുറവായതിനാല്‍ ഇനി 99 പെണ്ണിനെ കൂടി കാണാന്‍ ബാക്കിഉള്ളതിനാലും അതിന്‍റെ കൂടെ ഇച്ചിരി അഹങ്കാരവും കൂടി ഉള്ളതിനാല്‍ അപ്പൊ തന്നെ ഒഴിവാക്കി. 2 ആമത് കണ്ടതിനെ എനിക്കിഷ്ടമായെങ്കിലും എന്‍റെ സൗന്ദര്യ കൂടുതല്‍ കൊണ്ട് അവള്‍ക്കെന്നെ ഇഷ്ടമായില്ല. അങ്ങിനെ വീണ്ടും ബ്രോക്കര്‍മാര്‍ ഇല്ലാത്ത ഒരു അനാഥ പ്രേതം പോലെ വീട്ടില്‍ ചടഞ്ഞു കൂടി ഇരുന്നു.&lt;br /&gt;&lt;span class=""&gt;&lt;/span&gt;&lt;br /&gt;ഈ പരോളിലെങ്കിലും എന്നെ പെണ്ണ് കെട്ടിച്ച് വിട്ടില്ലെങ്കില്‍ മോന്‍റെ സ്വഭാവ ദൂഷ്യം കൂടുമെന്ന പേടിയുള്ളതിനാല്‍ എന്‍റെ പിതൃ പുലിയും മാതൃ പുലിയും കൂടി ബ്രോക്കര്‍മാരെ ഒഴിവാക്കി ഭന്ധു ജനങ്ങളോടും സുഹൃത്ത് ജനങ്ങളോടും ഫോണിലൂടെയും നേരിട്ടും അന്വേഷണം ശക്തമാക്കി. എന്തായാലും കുടുമ്പ സുഹൃത്തും പിതൃ പുലിയുടെ ഉറ്റ സുഹൃത്തുമായ ഒരു പാവം മനുഷ്യന്‍ അങ്ങേരുടെ ഭാര്യയുടെ കുഞ്ഞുമ്മയുടെ (അമ്മയുടെ അനിയത്തി) മകള്‍ ഒരാള്‍ കൊറ്റംകുളത്ത് പുര നിറഞ്ഞു നിക്കുന്ന കാര്യം പറഞ്ഞു കേട്ട പാതി കേള്‍ക്കാത്ത പാതീ ഞാന്‍, പിതൃ പുലി, മാതൃ പുലി, പിന്നെ അനിയന്‍ പുലിയും കൂടി കൊറ്റംകുളം ലക്ഷൃമായി പാഞ്ഞു.&lt;br /&gt;&lt;span class=""&gt;&lt;/span&gt;&lt;br /&gt;നാട്ടികയില്‍ നിന്നു NH17 ലൂടെ കൊടുങ്ങല്ലൂര്‍ക്ക് പോകുന്ന വഴിയില്‍ റോഡ് സൈഡില്‍ തന്നെ വലതു വശത്ത് ഒരു വലിയ കുളം കാണുന്ന സെന്‍റര്‍ ആണ് സ്ഥലം. ഇമ്മടെ സാന്‍ട്രോ അവരുടെ ഗേറ്റ് കടന്നു കാര്‍ പോര്‍ച്ചിലേക്ക് കയറി നിന്നു ഞങ്ങള്‍ എല്ലാവരും ‍ഇറങ്ങി വീടിനകത്തേക്ക് കയറി ഇരുന്നു സാധരണ പെണ്ണ് കാണലിനുണ്ടാകുന്ന എരി പൊരി സാധനങ്ങളും മധുര പലഹാരങ്ങളും എല്ലാം മേശമേല്‍ നിരത്തി വെച്ചിട്ട് പെണ്ണിന്‍റെ ഉമ്മ അകത്തോട്ടു പോയി.&lt;br /&gt;&lt;br /&gt;കാര്യ പരിപാടി ആയ സിനിമയില്‍ എല്ലാം കാണുന്ന നമ്ര മുഖിയായി ചായ കൊണ്ടു വരുന്ന പെണ്ണിന്‍റെ സീന്‍ പ്രതീക്ഷിച്ചിരിക്കുന്ന ഞങ്ങളുടെ മുന്നിലേക്ക് ആ പ്രതീക്ഷ തല്ലിപോളിച്ച് ചായയുമായി പിന്നേം വരുന്നു പെണ്ണിന്‍റെ ഉമ്മ ചായ മേശയില്‍ വെച്ചിട്ട് എന്നെ നോക്കി പറയുവാ "അവള് ഭയങ്കര നാണം കുണുങ്ങിയാ നാണം കൊണ്ടു പുറത്തേക്ക് വരാന്‍ സമ്മതിക്കുന്നില്ല" ഇതു കേട്ട എനിക്ക് പെണ്ണിന്‍റെ ഉമ്മാടെ മുഖം അടിച്ച് പൊളിക്കാനാണ് തോന്നിയത് പക്ഷേ എന്ത് ചെയ്യാം ഒരു പെണ്ണ്‍ കാണലിനാണ് വന്നിരിക്കുന്നത് എന്ന ചിന്ത എന്നെ അതില്‍ നിന്ന്‍ പിന്തിരിപ്പിച്ചു. ആഹിച്ച് മോഹിച്ച് ഇത്രടം വരെ വന്നിട്ട് പെണ്ണിനെ കാണാതെ പോകേണ്ടി വരുമോ എന്ന ഭയം എന്‍റെ ഉള്ളില്‍ കിടന്ന്‌ പുകഞ്ഞു.&lt;br /&gt;&lt;br /&gt;എന്‍റെ മുഖഭാവം കണ്ടിട്ടാവണം എന്‍റെ മാതൃ പുലി ഒരി ഐഡിയ പറഞ്ഞു. "പെണ്‍കുട്ടിയെ പെണ്‍കുട്ടി നില്‍ക്കുന്ന റൂമിലേക്ക്‌ ചെക്കന്‍ പോയി കാണട്ടേ" ഐഡിയ എല്ലാരും കൂടി കൈ അടിച്ച് പാസ്സാക്കി. സത്യം പറഞ്ഞാല്‍ അത് കേട്ടപ്പോള്‍ എന്‍റെ ഉള്ളില്‍ നിന്ന്‍ എവിടെ നിന്നോ ഒരു ഭയം കൂടി കൂടി വന്നു. എന്നാലും ഭയം പുറത്ത് കാണിക്കാതെ പെണ്‍കുട്ടി നില്‍ക്കുന്ന റൂമിന്‍റെ വാതില്‍ക്കല്‍ എത്തി. എന്‍റെ എല്ലാ പ്രതീക്ഷകളും തെറ്റിച്ച് കൊണ്ട് ദേ നില്‍ക്കുന്നു പെണ്ണിന്‍റെ ഉമ്മ വീണ്ടും. സത്യത്തില്‍ ഞാന്‍ കാണാന്‍ വന്ന പെണ്ണ്‍ ജീവിച്ചിരുപ്പില്ലേ എന്ന ശങ്ക എന്‍റെ ഭാക്കിയുണ്ടായിരുന്ന ദൈര്യവും പോയി.&lt;br /&gt;&lt;span class=""&gt;&lt;/span&gt;&lt;br /&gt;പെണ്ണിന്‍റെ ഉമ്മാടെ ശബ്ദം കേട്ടിട്ടാണ് പിന്നെ ഞാന്‍ നേരെ നോക്കിയത്. പെണ്ണിന്‍റെ ഉമ്മ കഷ്ടപ്പെട്ട് ഉമ്മാടെ പിന്നില്‍ നിന്ന് മോളെ വലിച്ച് മുന്നില്‍ നിറുത്തും വലതു വശത്ത് കൂടി മുന്നില്‍ വരുന്ന പെണ്‍കുട്ടി ഇടതു വശത്ത് കൂടി വീണ്ടും ഉമ്മാടെ പിന്നിലേക്കു അങ്ങിനെ ഇമ്മടെ ചന്ദ്രന്‍ ഭു‌മിയെ വലം ചെയ്യും പോലെ പെണ്‍കുട്ടി ഉമ്മനെ കറങ്ങി കൊണ്ടിരിക്കുന്നതും കണ്ടതോടെ നേരെ സംസാരിക്കുന്നത് പോയിട്ട് നേരെ ഒന്നു നോക്കാന്‍ പോലും സാധിക്കാതെ ഞാന്‍ ഇരുന്നിടത്തേക്ക് തരിച്ച് വന്നു ഒരു വിധം ഉപവിഷ്ടടനായി. പിന്നെ യാത്ര പറഞ്ഞിറങ്ങി.&lt;br /&gt;&lt;br /&gt;പെണ്ണിനെ കാണാന്‍ പറ്റിയില്ലല്ലോ എന്ന വിഷമത്തോടെ വണ്ടിയില്‍ ഇരിക്കുമ്പോള്‍ പിതൃ പുലി എന്നെ നോക്കി നമുക്കു ഇതങ്ങോട്ട് ഉറപ്പികുകയല്ലേ എന്ന ചോദ്യം എറിഞ്ഞു തന്നു. പണ്ടു മുതലേ പിതൃ പുലിക്കു വെട്ടൊന്ന് മുറി രണ്ട് എന്ന സ്വഭാവമായതിനാലും എനിക്ക് പെണ്ണിനെ ശരിക്ക് കാണാന്‍ പറ്റിയില്ല എന്ന് പറയാന്‍ പേടി ആയതിനാല്‍ മിണ്ടാതിരുന്നു. വണ്ടി ഓടിച്ചുകൊണ്ടിരിക്കുന്ന അനിയന്‍ പുലി ആ നമുക്കത് ഉറപ്പിക്കാം അല്ലെ ഇക്കാ എന്ന് ചോദിച്ചപ്പോള്‍ അവനെ ആവശ്യത്തില്‍ കൂടുതല്‍ വിശ്വസിച്ചിരുന്നതിനാലും അവന്‍റെ ഇഷ്ടങ്ങള്‍ എല്ലാം തന്നെ എന്‍റെയും ഇഷ്ടം ആയതിനാലും പെണ്ണിനെ കണ്ടില്ല എന്ന വിഷമം മാറ്റി വെച്ച് ആ പെണ്‍കുട്ടിയെ തന്നെ ഉറപ്പിക്കാമെന്ന കരാറില്‍ ഞാന്‍ ഒപ്പിട്ടു.&lt;br /&gt;&lt;span class=""&gt;&lt;/span&gt;&lt;br /&gt;പിന്നെടെല്ലാം പെട്ടന്നായിരുന്നു സ്വന്തം ജേഷ്ടത്തിയുടെ പിരിശപ്പെട്ട മരുമഖന്‍ കൊണ്ടു വന്ന ചെക്കന്‍ ആയതിനാല്‍ അവര്‍ എന്നെ കുറിച്ചു കാര്യമായി ഒന്നും അന്വേഷിക്കാന്‍ മെനക്കെട്ടില്ല വെറും 5 ദിവസ്സം കൊണ്ട് പെണ്ണ് കാണല്‍ തൊട്ടു കല്ല്യാണം വരെ നടന്നതിനാല്‍ കല്ല്യാണം കലക്കികള്‍ക്ക് കലക്കാനുള്ള സമയവും കിട്ടിയില്ല എന്തായാലും ഒരു ഡിസംബര്‍ 4 ഇന് എന്‍റെ നിക്കാഹ് നടന്നു.&lt;br /&gt;&lt;br /&gt;12 ദിവസത്തെ മധുവിധു ആകോഷത്തില്‍ എണ്ണിയാല്‍ തീരാത്ത അത്ര വിരുന്നുകളും ഒരു ഊട്ടി യാത്രയും കഴിഞ്ഞപ്പോള്‍ പരോളിന്‍റെ കൂട്ട ബെല്ലടി കെട്ട് എന്‍റെ ചങ്ക് കത്തി. പരോള്‍ കാലാവധി നീട്ടി കിട്ടാന്‍ ബോസ്സിനെ വിളിച്ചെങ്കിലും അവിടെ നിന്ന്‌ ആ അപേക്ഷ ചവറ്റു കോട്ടയില്‍ ഇട്ടതിനാല്‍ എല്ലാ ആകോഷങ്ങള്‍ക്കും അവധി കൊടുത്ത് ദുഫായ് നഗരത്തിലേക്കു യാത്ര ആയി. വിരഹ ദുഖം താങ്ങാനാവാതെ എത്തിസലാത്ത് (Tele Communication department. U. A. E.) എന്‍റെ പൈസ മുഴുവന്‍ സ്വന്തമാക്കുമെന്ന് നാട്ടില്‍ നിന്ന് വന്ന് വെറും 5 ദിവസ്സം കൊണ്ട് മനസ്സിലാക്കിയ ഞാന്‍ പെട്ടെന്ന് തന്നെ ജുമൈറയില്‍ ഒരു ഷെയറിങ്ങ് വില്ല സംഘടിപ്പിച്ച് എന്‍റെ പാതിയെ ദുഫായിലേക്ക് പറിച്ചു നട്ടു.&lt;br /&gt;&lt;span class=""&gt;&lt;/span&gt;&lt;br /&gt;കുടുമ്പത്തിലെ ഏക മകള്‍ ആയിരുന്നതിനാല്‍ കുക്കിങ്ങ് ഒന്നും അറിയാതിരുന്ന എന്‍റെ പാതി‌ വരുമ്പോള്‍ ഒരു നിഘണ്ടുവിനോളം വരുന്ന കുക്കിങ്ങിന്‍റെ കയ്യെഴുത്ത് പ്രതിയും കൊണ്ടാണ് വന്നത്. പരിപ്പ് കറി മുതല്‍ ചിക്കന്‍ ബിരിയാണി വരെ വെക്കാനുള്ള എല്ലാ ഗുട്ടന്സുകളും ആ നിഘണ്ടുവില്‍ കഷ്ടപ്പെട്ട് എന്‍റെ പാതി എഴിതിയെടുത്തിട്ടണ് നാട്ടില്‍ നിന്ന്‌ ദുഫായിലേക്ക് വിമാനം കയറിയത്.&lt;br /&gt;&lt;br /&gt;എന്തായാലും ആദ്യ ആഴ്ച ബ്രെഡ്, മുട്ട, കുബ്ബൂസ് എന്നി ഇന്സ്റ്റന്റ്റ് ഫുഡ് അടിച്ച് കൊണ്ട്‌ അഡ്ജസ്റ്റ് ചെയ്ത് ദിവസങ്ങള്‍ തള്ളി നീക്കി. പിന്നീട് വന്ന ഒഴിവു ദിവസത്തില്‍ അത്യാവശ്യമുള്ള പത്രങ്ങളും ലുലുവില്‍ നിന്ന് കുറച്ച് അവശ്യ സാധനങ്ങളും മീന്‍ മാര്‍ക്കറ്റില് പോയി ഒരു മന്ന് ചാളയും (4 കിലോ മത്തി) വാങ്ങി അടുക്കള ഉല്‍ഘാടനം ചെയ്തു. ഒഴിവ് ദിവസം കഴിഞ്ഞു ഞാന്‍ ജോലിക്ക് പോയ സമയം ചാളക്കറിയുണ്ടാക്കി ഉച്ച ഭക്ഷണത്തിന് ഞാന്‍ വരുമ്പോള്‍ എനിക്ക് സര്‍പ്രൈസ്സ് തരാന്‍ ഉള്ള അതിയായ മോഹം മൂലം ഫ്രീസ്സറില്‍ നിന്ന്‌ ചാള എടുത്ത് വെള്ളത്തിലിട്ടു.&lt;br /&gt;&lt;span class=""&gt;&lt;/span&gt;&lt;br /&gt;&lt;span class=""&gt;&lt;/span&gt;മുറിക്കുന്നതിന്‍റെ പരിചയക്കുറവു മൂലം ചാള മുറിക്കുന്നതിനിടയില്‍ കത്തി തെന്നി ചുള്ളി വിരല്‍ മുറിഞ്ഞു മുറിവിന്‍റെ വലിപ്പ കൂടുതല്‍ കൊണ്ട്‌ ചോര നന്നായി ഒഴുകുന്നത്‌ കണ്ടു പേടിച്ച പാതി അടുത്ത റൂമിലുള്ള ഇത്താനെ വിളിച്ചു വിവരം പറഞ്ഞു. അവര് വന്നിട്ട് ചോര നിക്കാന്‍ വേണ്ടി കുറെ ചായപ്പൊടി മുറിവിലിട്ടു എന്നിട്ടും ചോര ഒഴുക്ക് നിലക്കാതെ വന്നപ്പോള്‍ എന്നെ വിളിച്ച് വിവരം പറഞ്ഞു ഞാന്‍ ഓടി കിതച്ച് വീട്ടിലെത്തുകയും മുറിവിന്‍റെ ആഴ കൂടുതല്‍ കൊണ്ടും ചോര നില്‍ക്കാത്തതിനാലും അടുത്തുള്ള ക്ലിനിക്കിലേക്ക് കൊണ്ട് പോയി. മുറിവില്‍ ഇട്ടിരിക്കുന്ന ചായപ്പൊടി കണ്ട ഡോക്ടര്‍ അല്പം പന്‍ചസാരയും ഇച്ചിരി ചൂടു വെള്ളവും കൂടി ഒഴിച്ച് ചായ കുടിക്കമായിരുന്നില്ലേ എന്ന് ചോദിച്ച് ചൂടായി. മുറിവ് കഴുകി വ്രിത്തിയാക്കി ഒരു പോയ്സ്സണ്‍ ഇഞ്ജക്ഷനും കുറച്ചു വിറ്റാമിന്‍ ഗുളികകളും 7 സ്റ്റിച്ചും ഇട്ടു 500 ദിര്‍ഹത്തിന്‍റെ ഒരു ബില്ലും തന്നു വീട്ടില്‍ പോയി റെസ്റ്റ് എടുത്തോളാന്‍ പറഞ്ഞു യാത്ര ആക്കി.&lt;br /&gt;അന്ന് ഞാന്‍ ഒരു മന്ന് ചാളക്ക് 10 ദിര്‍ഹംസും കൈ മുറിഞ്ഞ വഖയില്‍ 500 ദിര്‍ഹംസും കുട്ടി ഒരു മന്ന് ചാളക്ക് 510 ദിര്‍ഹംസ് ചിലവാക്കിയ ഏക മലയാളി എന്ന ബഹുമതിക്കര്‍ഹനായി.&lt;br /&gt;&lt;br /&gt;പിന്‍കുറിപ്പ്.&lt;br /&gt;&lt;span class=""&gt;&lt;/span&gt;&lt;br /&gt;എക്സ്പീരിയന്‍സ് ഏറ്റവും നല്ല ടീച്ചര്‍ എന്നാണല്ലോ. എന്തായാലും അന്നത്തെ ആ അപകടത്തിനു ശേഷം ശെരിയായ രീതിയില്‍ മീന്‍ മുറിക്കാനും നല്ല ചാളക്കറി ഉണ്ടാക്കാനും എന്‍റെ പാതി പഠിച്ചു എന്ന സത്യം പറഞ്ഞ് കൊണ്ട്‌ ഈ കഥക്കുള്ള ആന്ത്യം കുറിക്കട്ടേ.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/403874513600914769-2220109577987217148?l=sameerpas.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://sameerpas.blogspot.com/feeds/2220109577987217148/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=403874513600914769&amp;postID=2220109577987217148' title='5 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/403874513600914769/posts/default/2220109577987217148'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/403874513600914769/posts/default/2220109577987217148'/><link rel='alternate' type='text/html' href='http://sameerpas.blogspot.com/2009/02/510.html' title='ഒരു മന്ന് ചാളയും 510  ദിര്‍ഹവും'/><author><name>പുള്ളിപ്പുലി</name><uri>http://www.blogger.com/profile/11628229637230101368</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='17' height='32' src='http://1.bp.blogspot.com/-mO8cuKtxfws/TuWVkECdQNI/AAAAAAAADyQ/YTQwICX854s/s220/Posterize.jpg'/></author><thr:total>5</thr:total></entry><entry><id>tag:blogger.com,1999:blog-403874513600914769.post-4786196993517518411</id><published>2009-02-11T22:12:00.003+04:00</published><updated>2009-03-05T11:41:58.288+04:00</updated><category scheme='http://www.blogger.com/atom/ns#' term='ബാര്‍ബര്‍ ബബ്ബാര്‍'/><title type='text'>ബാര്‍ബര്‍ ബബ്ബാര്‍</title><content type='html'>ഈ പേരു കേള്‍ക്കുമ്പോഴേക്കും നാട്ടികക്കാര്‍ എല്ലാവരും ചിരിക്കും. കുട്ടികളോടെ നിന്‍റെ മുടി ബബ്ബാറിക്കയെ കൊണ്ട് വെട്ടിക്കും എന്ന് പറഞ്ഞാല്‍ കരയും അട്ടാദിക്കും. ബബ്ബാറിക്കയുടെ കട്ടിങ്ങും ഷേവിങ്ങും അത്രക്ക് പേരുകെട്ടതാണ്. കട്ടിങ്ങ് നടത്തിയാല്‍ എലി കരണ്ട പോലുണ്ടാകും ഷേവിങ്ങ് നടത്തിയാല്‍ മുഖത്ത് നിന്നു ചോര പൊടിയാത്ത ഒരു സ്ഥലം പോലും ബാക്കി ഉണ്ടാകില്ല. ഇതൊക്കെയാണെന്കിലും നാട്ടികയുടെ പൊന്നോമന പുത്രനായ്‌ ബബ്ബാറിക്ക എന്നും ഒരു ബാഗുമായി രാവിലെ വീട്ടില്‍ നിന്നിറങ്ങും പോകുന്ന വഴിയിലുള്ള എല്ലാ വീടുകളിലും മുടിവേട്ടാനുണ്ടോ എന്ന് ചോദിക്കും. പെണ്ണുങ്ങള്‍ മാത്രം താമസിക്കുന്ന വീടാണെങ്കിലും മൂപ്പര് ഈ ചോദ്യം ആവര്‍ത്തിക്കും. മിക്കവീടുകളില്‍ നിന്നു ഇല്ലെന്നുള്ള മറുപടിയാകും എന്നിട്ടും ദിവസവും റാന്‍ഡം ആയി ഏരിയ സെലക്റ്റ് ചെയ്ത്‌ മൂപ്പര് ഈ പണി തുടര്‍ന്ന് കൊണ്ടേ ഇരിക്കും ചില പഴയ കാര്‍ണോന്മാര്‍ വിളിച്ചു അവരുടെ നിരച്ച താടിയും മുടിയും വെട്ടിക്കും എന്തോക്കെയാണേലും മൂപ്പര് ഹാപ്പി ആണ്.&lt;br /&gt;&lt;br /&gt;ഒരുപാടു പ്രെത്യാകതയുള്ള വ്യക്തിയാണ് മൂപ്പര്. വിദ്യാഭ്യാസം തൊട്ടു തീണ്ടിയില്ല. നല്ല കാശുകാരായ ഒരു ബാര്‍ബര്‍ കുടുമ്പത്തില്‍ ജനനം എണ്ണിയാല്‍ തീരാത്ത മക്കളുള്ള ബാപ്പബാര്‍ബറുടെ എത്രാമാത്തെയോ മോന്‍. കഷ്ടിച്ച് 5 അടി ഹൈറ്റ് കള്ളിമുണ്ടും ഫുള്‍ കൈയ്യ് ഷര്‍ട്ടും വേഷം. ഷര്‍ട്ട്‌ എപ്പോഴും കൈ മുട്ടിനു മുകളില്‍ വരെ മടക്കി വെച്ചിട്ടുണ്ടാകും നടക്കുമ്പോള്‍ വാര്‍ ചെരുപ്പിന്‍റെ ടക് ടക് ശബ്ദം എല്ലാവരെയും കേള്‍പ്പിച്ചു കയ്യില്‍ ഒരു ബാഗുമായി ഒരു മൊബൈല്‍ ബാര്‍ബര്‍ ആയി നാട്ടികയില്‍ വിലസുന്ന ഞങ്ങളുടെ സ്വന്തം ബബ്ബാറിക്ക.&lt;br /&gt;&lt;br /&gt;ചെറുപ്പത്തിലെ പഠിക്കാന്‍ താല്പര്യമില്ലാത്തദിനാല്‍ ബാബ്ബാറിക്ക നല്ല സ്വഭാവം പഠിപ്പിക്കാന്‍ എന്‍റെ പിതൃപുലിയുടെ ഇക്ക മൂത്താപ്പപുലിയുടെ അടുത്ത് കൊണ്ടുവന്നു (മൂത്താപ്പ പുലിക്കു പണ്ടു കുറച്ച് പൊതു സേവനത്തിന്‍റെ അസുഖമുണ്ടായിരുന്നു) അവിടെ ചെന്ന് 4 ദിവസത്തിനുള്ളില്‍ നമ്മടെ മൂത്താപ്പപുലി ആളെ നിലംതൊടാതെ ഓടിച്ചു വിട്ടു. പിന്നെ കുടംബ ബിസിനസ്സിലേക്ക് ഇറങ്ങി അത്യാവശ്യം പണി പഠിച്ചു. കുറച്ചു കാലം നാട്ടില്‍ പണിയെടുത്തു പിന്നെ കത്തറിലേക്ക് പോയി അവിടെ മൂപ്പരുടെ ഇക്കാടെ കടയില്‍ ജോലിയെടുത്തു. കിട്ടുന്നതു കൊണ്ടു ജീവിച്ചു. വായ തുറന്നാല്‍ പൊട്ടത്തരവും വിടുവായത്തവും ആയതിനാല്‍ സ്വന്തം വീട്ടുകാര്‍ അടക്കം നാട്ടില്‍ എല്ലാവരും മൂപ്പരെ ഒരു പൊട്ടന്‍ ആയി കണ്ടു.&lt;br /&gt;&lt;br /&gt;3 വര്‍ഷം കഴിഞ്ഞപ്പോള്‍ മൂപ്പര്‍ക്ക് ഒരു 3 മാസത്തെ പരോള്‍ (ലീവ്) കിട്ടി. സാദാരണ എല്ലാ ഗള്‍ഫുകാരെയും പോലെ അത് വരെ ഉണ്ടാക്കിയ എല്ലാ സമ്പാദ്യവും കൊണ്ടു മൂപ്പര് ഒരു വലിയ പെട്ടിയും അതിലേക്കു നിഡോ, ലിപ്ടന്‍ ടീ ബാഗ്, നമ്മുടെ പച്ചയും നീലയും കളറില്‍ വരുന്ന കിളിമാര്‍ക്ക് ചെരുപ്പുകള്‍, നഖം വെട്ടി, വില്‍കിന്‍സണ്‍ ബ്ലേഡ്, ഓള്‍ഡ് സ്പേസ് ഷേവിംഗ് ക്രീം, അതിന്റെ തന്നെ ലോഷന്‍, നീവിയ ക്രീം, ബ്രൂട്ട് സ്പ്രേ, സിപ്പോടുകൂഡിയ പോകറ്റുള്ള പുലി തോലിന്‍റെ ഡിസൈനുള്ള അടിവസ്ത്രം എന്നീ സാദാരണ ഐറ്റംസ് പെട്ടിയില്‍ കുത്തി നിറച്ചു കയ്യില്‍ ഒരു ഗോള്‍ഡ് ചെയ്യിന്‍ വാച്ച് ആര്‍ബാടത്തിനായി ഒരു നാഷണല്‍ സ്റ്റീരിയൊ കയ്യിലും ആയി നാട്ടിലേക്ക് പ്ലെയിന്‍ കയറി.&lt;br /&gt;&lt;span class=""&gt;&lt;/span&gt;&lt;br /&gt;അവിടെ ചെന്നിറങ്ങിയാല്‍ കസ്ടംസ്കാര്‍ക്ക് കൊടുക്കാനുള്ള 100 ഇന്‍റെ ഒരു 10 ഇന്ത്യന്‍ റുപ്പീസ് പോക്കറ്റില്‍ തിരുകി ഇമ്മടെ തിരുവനന്തപുരത്ത് ഇറങ്ങി. കൊണ്ടു വന്ന പെട്ടി തപ്പിയെടുത്തു പുറത്തേക്ക് നടക്കുന്നതിനിടയില്‍ കണ്ണില്‍ ബാഡ്ജ് വെച്ചു കണ്ട എല്ലാര്‍ക്കും ക്ലീനിങ് സ്റ്റാഫ് വരെയുള്ളവര്‍ക്ക് മൂപ്പര് 100 മടക്കി കയ്യില്‍ കൊടുത്തു. അവസാനം ഒര്‍ജിനല്‍ കാസ്റ്റംസുകാരുടെ അടുത്തെത്തിയപ്പോള്‍ അവരുടെ കയ്യിലേക്ക് മടക്കാന്‍ 100 ഇന്‍റെ ഇന്ത്യന്‍ കടലാസ് ഇല്ലാത്തധിനാല്‍ പൈസ ഇല്ലാ എന്ന് പറഞ്ഞിട്ടും അവര് പുറത്തേക്ക് പോകാന്‍ സമ്മതിക്കാത്തധിനാല്‍ അവസാനം 18 ആമത്തെ അടവായ അടിവസ്ത്രത്തിന്‍റെ പോക്കറ്റില്‍ ചുരുട്ടി വെച്ചിരുന്ന കത്തറി റിയാലുകളില്‍ നിന്നൊരു 100 ഇന്‍റെ റിയാല്‍ എടുത്തു കൊടുത്തു രെക്ഷപ്പെട്ടു. പുറത്തേക്കിറങ്ങിയ മൂപ്പരെ കാത്തു മൂപ്പരുടെ വീട്ടിലുണ്ടായിരുന്ന ആടും കോഴിയും താറാവും വരെ ആനയിക്കാന്‍ എയര്‍പോര്‍ട്ടില്‍ കാത്തു നിപ്പുണ്ടായതിനാല്‍ ആനയിക്കാന്‍ കൊണ്ടു വന്ന അമ്പാസിഡര്‍ കാറിലേക്ക് നടക്കാതെ എത്തിപ്പെടാന്‍ സാദിച്ചു. പിന്നെ കണ്ണും മൂക്കും ഇല്ലാതെ കാര്‍ തൃശൂര്‍ ലക്ഷൃമായി പാഞ്ഞു.&lt;br /&gt;&lt;br /&gt;എണ്ണിയാല്‍ തീരാത്തത്ര പെങ്ങന്മാരും അനിയന്മാരും പൊരാത്തദിന് ചേട്ടന്മാരുടെ ഭാര്യമാരും ഉള്ളത് കൊണ്ട് ബബ്ബറിക്കാക്ക് കൊണ്ടു വന്ന പെട്ടിയില്‍ നിന്ന് ഒരു മൊട്ടു സൂജി പോലും കിട്ടിയില്ല. സത്യം പറഞ്ഞാല്‍ മാറിയെടുക്കാന്‍ കള്ളിമുണ്ട് പോലും അയല്‍പക്കത്ത്‌ നിന്ന് കടം വാങ്ങി എന്നാ പറഞ്ഞ് കേട്ടത്.&lt;br /&gt;&lt;br /&gt;ആ കൊല്ലം ബാര്‍ബര്‍ തള്ളക്ക് അരി ഇടിക്കാന്‍ നല്ലൊരു ഉലക്കയില്ല എന്ന പരാതിയെ തുടര്‍ന്ന് നാട്ടിക സെന്‍റെറില്‍ നിന്നു ഉലക്ക വെടിക്കുകയും കവലയില്‍ ഉലക്കയുമായി വീടിന്‍റെ അടുത്തേക്കുള്ള ബസ്സ് കാത്തു നിക്കുമ്പോള്‍ രസികനായ ഡ്രൈവര്‍ സുധാകരന്‍ എന്നറിയപ്പെടുന്ന നാട്ടികക്കാരെന്‍ കാറുമായി വന്നു മൂപ്പര്‍ക്ക് ഒരു ലിഫ്റ്റ് ഓഫര്‍ ചെയ്തു. കാറില്‍ കയറി വീടിനു മുന്നില്‍ ഇറങ്ങി ആളാകാനുള്ള അത്യാഗ്രഹം കൊണ്ടും എല്ലാ മലയാളികളെയും പോലെ ഓസ്സിനു കിട്ടിയാല്‍ ointment ഉം തിന്നുന്ന പ്രകൃതം ആയതിനാലും കേട്ട പാതി കേള്‍ക്കാത്ത പാതി ഉലക്ക അവിടെ ഉള്ള കടയില്‍ നോക്കാന്‍ ഏല്‍പ്പിച്ച് ബബ്ബാറിക്ക കാറില്‍ കയറി വീട്ടിലേക്ക് പൊന്നു. വീട്ടിനു മുന്നിലിറങ്ങി ആളായതിന് ശേഷം പിന്നെ ഉമ്മാക്കുള്ള ഉലക്ക എടുക്കാന്‍ നാട്ടിക സെന്‍റെറിലേക്ക് നടന്നു. അങ്ങോട്ടും ഇങ്ങോട്ടുമായി 3 കിലോ &lt;span class=""&gt;മീറ്റര്‍ ആണ് &lt;/span&gt;നടന്നത് ഇന്നുവരെയുള്ള നാട്ടികയുടെ ചരിത്രത്തില്‍ എഴുതപ്പെടാത്ത ചരിത്രം ആണ് അന്ന് ബബ്ബാറിക്ക എഴുതി ചേര്‍ത്തത്.&lt;br /&gt;&lt;br /&gt;എന്തായാലും മൂപ്പരുടെ വീട്ടിലുണ്ടായിരുന്ന സ്ത്രീ ജനങ്ങള്‍ക്ക് മുഴുവനും മൂപ്പര്‍ക്ക് ഒരു കല്യാണം കഴിച്ച് കൊടുക്കാനുള്ള അദിയായ ആഗ്രഹം മുളക്കുകയും മനസ്സ് കൊണ്ട് ബബ്ബാറിക്കാക്കും ഒരു കല്യാണവും അതില്‍ കിട്ടാനുള്ള വാമ ഭാഗത്തെ കുറിച്ചുള്ള സ്വപ്നങളും കാരണം മൂപ്പര് മൌനം സമ്മതമായി എടുത്തോട്ടേ എന്ന് കരുതി മിണ്ടാതിരുന്നു. എന്ത് തന്നെ ആയാലും നാട്ടില്‍ എത്തിയതിന്‍റെ 1 ആം മാസ്സം തന്നെ കൊച്ചിയില്‍ നിന്ന് ഒരു അച്ചിയെ കെട്ടി.&lt;br /&gt;&lt;br /&gt;കൊച്ചി കണ്ടവന് അച്ചി വേണ്ടാ എണ്ണ ചൊല്ല് അന്വര്‍ഥമാക്കി കൊണ്ടു കൊച്ചിയും കണ്ടു കൊച്ചിയില്‍ നിന്ന് തന്നെ ഒരു അച്ചിയേയും സംഘടിപ്പിച്ച് സന്തോഷപൂര്‍വ്വം മധുവിധു ആകൊഷിച്ചു പരോള്‍ കാലാവധി അവസാനിച്ചതോടെ സങ്കടത്തോടെ യാത്ര ആയി.&lt;br /&gt;&lt;br /&gt;ആ മധുവിധു ആകോഷത്തില്‍ ഒരു കുട്ടിബാര്‍ബറെ അണ്ടര്‍ പ്രോടക്ഷനില്‍ വാമ ഭാഗത്തിന് കൊടുത്തതിനു ശേഷമാണ് ബബ്ബാര്‍ കത്തറിലേക്ക് പോയത്. എന്തായാലും 10 മാസം ആകുമ്പോഴേക്കും ഒരു ആണ്‍ബബ്ബാറിന്‍റെ അട്ടാധം തുടങ്ങി. വര്‍ഷങ്ങള്‍ കടന്നു പോയി ഇതിലിടക്ക് മറ്റൊരു പരോള്‍ കിട്ടി ബബ്ബാര്‍ കുട്ടിബബ്ബാറിനെ കാണാന്‍ നാട്ടില്‍ എത്തുകയും ആ വരവില്‍ ഒരു പെണ്‍ബബ്ബാറിനുള്ള ശ്രമം നടത്തുകയും അത് വിജയകരമായി പൂര്‍ത്തിയാക്കുകയും ചെയ്തു.&lt;br /&gt;&lt;br /&gt;തിരിച്ച് കത്തറില്‍ പോയ ബബ്ബാറിക്കാടെ നല്ല ജീവിതത്തിന്‍റെ അവസാനം അവിടെ തുടങ്ങുക ആയിരുന്നു. ആഴ്ചയില്‍ 2 കത്ത് വീതം വാമ ഭാഗത്തിന് എഴുതിയിരുന്ന ബബ്ബാറിക്കയുടെ കത്തുകളുടെ എണ്ണം കുറഞ്ഞു വന്നു. പിന്നീടത്‌ തീരെയില്ലാതായി. പിന്നീട് ഒരു തവണ പരോളില്‍ നാട്ടില്‍ വന്നപ്പോഴും ബബ്ബാറിക്കയും വാമഭാഗവും ആയി എന്നും വഴക്കും വക്കാണവും മാത്രമായിരുന്നു. എന്തായാലും വഴക്കിനുള്ള ആദ്യ തീ കൊളുത്തിയത് വാമഭാഗം തന്നെ ആണ്. ബബ്ബാറിക്ക സ്വന്തം ആയി അദ്വാനിച്ച് ആഹിച്ച് മോഹിച്ച് വേടിച്ച് കൊണ്ട് വന്ന ചൈനീസ്സ് സില്‍ക്കിന്‍റെ സാരിയുടെ കളര്‍ ഇഷ്ടമായില്ല എന്ന് പറഞ്ഞാണ് തല്ലിന്‍റെ തുടക്കം.&lt;br /&gt;&lt;br /&gt;എന്തായാലും ആ പരോള്‍ വെറും വഴക്കും വക്കാണവുമായി അവസാനിച്ചതിനാല്‍ 3 മാസത്തിനു കാത്തു നിക്കാതെ ബബ്ബാര്‍ കത്തറിലേക്ക് യാത്ര ആയി.&lt;br /&gt;&lt;br /&gt;പിന്നീടുള്ള കുറച്ചു മാസങ്ങള്‍ കാര്യമായ മാറ്റമില്ലാതെ കടന്നു പോയി. ഒരു പ്രഭാതം നാട്ടിക ഒരു വലിയ ന്യൂസ് കേട്ടാണ് ഉണര്‍ന്നത്. ബബ്ബാറിക്കാടെ വാമാബാഗത്തെ കാണാനില്ല ഉച്ചയോടു കൂടി അവരുടെ വീട്ടിലെ കാര്യസ്ഥനെയും കാണുന്നില്ല എന്ന വാര്‍ത്തയും വന്നു. എന്തായാലും ആളുകളുടെ സംശയങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ഒടുവില്‍ കാര്യസ്ഥനും വാമബാഗവും പ്രണയത്തില്‍ ആയിരുന്നു എന്നും അവര്‍ ഒരുമിച്ച് ജീവിക്കാന്‍ വേണ്ടി ആണ് ഒളിച്ചോടിയത് എന്ന കണ്‍ക്ലുശനിലെക്ക് നാട്ടുകാര്‍ എത്തിപ്പെട്ടു.&lt;br /&gt;&lt;br /&gt;എന്തായാലും കൊച്ചിക്കാരി തറവാടി ആയിരുന്നു ഒളിച്ചോടി പോകുമ്പൊള്‍ ബബ്ബാറിക്ക വേടിച്ചു കൊടുത്ത എല്ലാ സാദനങ്ങളും പിന്നെ ഫ്രീ ആയി കിട്ടിയ 2 കുട്ടികളെ വരെ കൂട്ടിനു കൊണ്ട്‌ പോയി.&lt;br /&gt;&lt;br /&gt;പിന്നീട് ഉണ്ടായ കുറച്ചു നാളുകള്‍ കൂടി ബബ്ബാറിക്കാടെ ഗ്രഹ നിലയി‌ലെ ശനി ഉച്ചസ്ഥായിയില്‍ ആയതിനാല്‍ കഷ്ടപ്പാടുകളുടെ കാലമായിരുന്നു. കത്തറില്‍ താടി സെറ്റ് ചെയ്യാന്‍ വന്ന ഒരു അറബിയുടെ താടിക്ക് പകരം കവിളിലെ തോല്‍ വടിച്ചെടുത്ത ബബ്ബാറിനെ അവിടുണ്ടായിരുന്ന കത്തറികള്‍ നാടു കടത്തി. തിരിച്ചു നാട്ടിലെത്തിയ ബബ്ബാറിക്ക കയ്യില്‍ ശേഷിക്കുന്ന പൈസ കഴിയുന്നത്‌ വരെ ഗല്‍ഫുകാരനായും പൈസ കഴിഞ്ഞപ്പോള്‍ വീട്ടീന്ന് പുറത്തു ഇറങ്ങാത്ത നാട്ടുകാരന്‍ ആയും കഴിച്ചു കൂട്ടി.&lt;br /&gt;&lt;br /&gt;ആ ഇടയ്ക്ക് ബബ്ബാറിക്കാക്ക് 2 ആമാതൊരു കല്യാണം കഴിച്ചാല്‍ കൊളളാമെന്നുള്ള ആശയം മനസ്സിലുതിക്കുകയും അതി ഗംബീരമായി പെണ്ണന്വെഷണം ആരംഭിക്കുകയും ചെയ്തു. അതികം അന്വേഷിക്കുന്നതിനു മുന്‍പേ തന്നെ ആലുവയില്‍ നിന്നു ഒരു പെണ്ണ് കെട്ടി ജീവിതം ആരംഭിച്ചു. എന്തായാലും കല്യാണവും ജോലി ഇല്ലായ്മയും കൂടി ആയപ്പോള്‍ പഴയ മൊബൈല്‍ ബാര്‍ബര്‍ ആകാതെ ജീവിതം മുന്നോട്ടു പോകില്ലെന്ന് മനസ്സിലാക്കിയ ബബ്ബാര്‍ പഴയ ബാഗും ബ്ലേഡും കത്രികയും തട്ടും പുറത്തു നിന്നെടുത്തു പൊടി തട്ടി. മൊബൈല്‍ ബാര്‍ബര്‍ 2 ആം ഭാര്യയെ കൊണ്ടു ഉല്‍ഘാടനം ചെയ്യിച്ച് ശുഭ മുഹൂര്‍ത്തത്തില്‍ ജോലി ആരംഭിച്ചു അങ്ങിനെ ഉച്ചസ്ഥായീയില്‍ ആയി നിന്നിരുന്ന ശനി കിഴക്കം വഴിക്ക് സ്ഥലം കാലിയാക്കി.&lt;br /&gt;&lt;br /&gt;ഒരിക്കല്‍ മൂപ്പരുടെ തറവാട്ട് വക പാടത്ത് കളിച്ചു കൊണ്ടിരുന്ന ഞങ്ങളുടെ കളി കാണാന്‍ വന്നു നിന്ന അങ്ങേരെ ഞാന്‍ അടക്കമുള്ള തെണ്ടി പിള്ളേര്‍ കളിയാക്കുകയും ദേഷ്യം വന്ന ബബ്ബാറിക്ക ഞങ്ങളാരും മറക്കാത്ത ഒരു ഡയലോഗ് പറഞ്ഞു. ആ ഡയലോഗ് ഇങ്ങിനെയാണ്‌ "ഇനി മേലില്‍ ആരേലും ഈ പാടത്ത് തുഴയും ഉണ്ടയും (ക്രിക്കറ്റ്) കളിക്കാന്‍ വന്നാല്‍ അടിച്ച് കണ്ണ് ഞാന്‍ പൊട്ടിക്കും ഇതെന്റെ അവസാനത്തെ വാണിംഗ് ആണ്. ഇനി ഞാന്‍ ഒരിക്കല്‍ കൂടി പറയും പിന്നേം ഒരു വാണിംഗ് തരും" ഇതു കേട്ട ഞങ്ങള്‍ മൂപ്പരെ കൂകി ഓടിപ്പിച്ച് പതിവു പോലെ കളി തുടര്‍ന്നു‌.&lt;br /&gt;&lt;br /&gt;വര്‍ഷങ്ങള്‍ പിന്നെയും കടന്നു പോയി അതിലിടയ്ക്ക് ബബ്ബാറിനു 2 പെണ്‍കുട്ടിബബ്ബാറുകള്‍ ഉണ്ടായി. &lt;span class=""&gt;മൂത്ത പെണ്‍കുട്ടി&lt;/span&gt; ബബ്ബാര്‍ സ്കൂളില്‍ പോകാന്‍ തുടങ്ങിയപ്പോഴേക്കും മൊബൈല്‍ ബാര്‍ബര്‍ക്ക് സ്ഥിരമായ ഒരു വരുമാനം ഇല്ലാത്തതിനാല്‍ ഒരു നല്ല സ്ഥിരമായ ബാര്‍ബര്‍ പണി അത്യാവശ്യമായി വന്നു. പടച്ചോന്‍ ബബ്ബാറിന്‍റെ കൂടെ ആയിരുന്നു. അവിടെ അടുത്തുള്ള ഹോസ്പിറ്റലില്‍ ആവറേജ് ബാര്‍ബര്‍ അവശ്യാമായി ഉണ്ടായിരുന്നതിനാല്‍ ആ ജോലിക്ക് ബബ്ബാറിനെ അപ്പോയിന്‍റ് ചെയ്യപ്പെട്ടു. വലിയ വര്‍ത്തമാനം കൂടുതല്‍ ആയതിനാല്‍ "ഞാന്‍ ചെല്ലാതെ ഡോക്ടര്‍ ഓപ്പറേഷന്‍ തിയറ്ററില്‍ കയറില്ല" എന്നും പറഞ്ഞാ ബാര്‍ബര്‍ ഡോക്ടര്‍ ഉദ്യോഗം കിട്ടിയ സന്തോഷം നാട്ടുകാരുമായി പങ്ക് വെച്ചത്. ഹോസ്പിറ്റലിലെ ഒഴിവുള്ള സമയങ്ങളില്‍ മൊബൈല്‍ ബാര്‍ബര്‍ ആയി നാട്ടികയിലൂടെ &lt;span class=""&gt;നടന്നു സ്വയം തൊഴില്‍ കണ്ടെത്തി .&lt;/span&gt; അതിലിടക്ക് തറവാട് ഭാഗം വെച്ച വകയില്‍ കുറച്ചു സ്ഥലം മൂപ്പര്‍ക്ക് കിട്ടി അതില്‍ ഒരു കുഞ്ഞു വീടും വെച്ചു കുടുമ്പത്തോടൊപ്പം സുഘമായി‌ ജീവിതം തുടരുന്നു.&lt;br /&gt;&lt;br /&gt;ഇപ്പൊ ബബ്ബാറിക്കാക്ക് ഒരേ ഒരു വിഷമം മാത്രം മൂപ്പരുടെ ബാപ്പ ബാര്‍ബര്‍. നാട്ടികയുടെ ആസ്ഥാന ബാര്‍ബര്‍ ആയിരുന്നു. ആ സ്ഥാനം മൂപ്പര്‍ക്ക് കിട്ടാന്‍ വേണ്ടി കമ്മറ്റി ക്കാരുടെ പിന്നാലെ ഒരു പാട് നടന്നു. അവര്‍ ഈ ആവശ്യം നിഷ്കരുണം നിരസ്സിച്ചതിനാല്‍ ആ സ്ഥാനം കമ്മറ്റി പകുത്തു കൊടുക്കുന്നത് വരെ ഹോസ്പിറ്റലില്‍ ഒഴിവുള്ള സമയങ്ങളില്‍ മൊബൈല്‍ ബാര്‍ബറായി നടക്കുന്ന ബബ്ബാര്‍ എല്ലാ കമ്മറ്റിക്കാരുടെ വീട്ടിനു മുന്നിലൂടെ പോകുമ്പോഴും സാധരണയിലും ഉച്ചത്തില്‍ മുടി “വെട്ടാനുണ്ടോ” എന്നും ചോദിച്ചു നടപ്പാണ്.&lt;br /&gt;&lt;br /&gt;ആസ്ഥാന ബാര്‍ബര്‍ സ്ഥാനം എത്രയും പെട്ടെന്ന് അനുവദിച്ചു കൊടുക്കണം എന്ന അഭ്യാര്‍ത്തനയോടെ ഞാന്‍ ബബ്ബാറിക്കയുടെ വിശേഷങ്ങള്‍ ഇവിടെ അവസാനിപ്പിക്കുന്നു.&lt;br /&gt;&lt;br /&gt;മുടി വെട്ടാനുണ്ടോ?&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/403874513600914769-4786196993517518411?l=sameerpas.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://sameerpas.blogspot.com/feeds/4786196993517518411/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=403874513600914769&amp;postID=4786196993517518411' title='6 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/403874513600914769/posts/default/4786196993517518411'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/403874513600914769/posts/default/4786196993517518411'/><link rel='alternate' type='text/html' href='http://sameerpas.blogspot.com/2009/02/blog-post_11.html' title='ബാര്‍ബര്‍ ബബ്ബാര്‍'/><author><name>പുള്ളിപ്പുലി</name><uri>http://www.blogger.com/profile/11628229637230101368</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='17' height='32' src='http://1.bp.blogspot.com/-mO8cuKtxfws/TuWVkECdQNI/AAAAAAAADyQ/YTQwICX854s/s220/Posterize.jpg'/></author><thr:total>6</thr:total></entry><entry><id>tag:blogger.com,1999:blog-403874513600914769.post-1009694843620997618</id><published>2009-02-04T00:23:00.004+04:00</published><updated>2009-03-05T11:25:12.930+04:00</updated><category scheme='http://www.blogger.com/atom/ns#' term='പാട്ട ബക്കുറു അഥവാ അബൂബക്കര്‍ പാട്ട'/><title type='text'>പാട്ട ബക്കുറു അഥവാ അബൂബക്കര്‍ പാട്ട</title><content type='html'>ഞാന്‍ തൃശൂര്‍ ജില്ലയിലെ നാട്ടിക പഞ്ചായത്തില്‍ ജനിച്ചു വളര്‍ന്നവനാണ്. നാട്ടിക സ്വദേശി എന്ന നിലയില്‍ ഞാന്‍ അഭിമാനം കൊള്ളുകയും ചെയ്യുന്നു. നാട്ടികയെ കുറിച്ചു പറയാന്‍ ഒരു പാടുണ്ട്. കിഴക്ക് കനോലി കാനാല്‍, തെക്ക് വലപ്പാട്, വടക്ക് തളിക്കുളം പിന്നെ പടിഞ്ഞാര്‍ നമ്മുടെ അറബി കടലിന്റെ റാണി. എല്ലാ മതത്തില്‍ പെട്ട മനുഷ്യരും സമത്വ സുന്ദരമായി താമസിക്കുന്ന ഒരു ഹൈടെക് ഗ്രാമം.&lt;br /&gt;&lt;br /&gt;ഈയിടെ ആയി നാട്ടികക്കാര്‍ നാട്ടികയില്‍ നിന്ന്‍ പുറത്തു പോകുമ്പൊള്‍ അനുഭവിക്കുന്ന ഒരു പ്രശ്നം ഉണ്ട്. അടുത്ത ജില്ലകളില്‍ പോകുമ്പൊള്‍ പ്രത്യകിച്ച് അവിടെയുള്ള ആളുകള്‍ നിങ്ങളുട നാട് എവിടാ എന്ന ചോദ്യത്തിന്‍ നാട്ടിക എന്ന് പറഞ്ഞു നാക്ക് വായിലേക്ക് ഇടുമ്പോഴേക്കും നമ്മടെ യൂസഫലിക്കാടെ (യൂസഫലി എം ഡി എംകെ ഗ്രൂപ്പ്) നാടല്ലെ എന്ന് തിരിച്ച് ചോദിക്കും. ഈ ഉത്തരം സഹിക്കാതെ ഒരു പാരമ്പര്യ വാദിയായ നാട്ടികക്കാരന്‍ യൂസഫലിക്കാടെ നാട്ടിലല്ല താന്‍ എന്നും തന്റ്റെ നാട്ടിലാണ് യൂസഫലി താമസിക്കുന്നത് എന്നും പറഞ്ഞത്രേ. അപ്പൊ പറഞ്ഞു വന്നത് നാട്ടികാക്കരന്റ്റെ മാനസീക നില ഇങ്ങിനെയൊക്കെയാണ് എന്ന് സൂചിപ്പിക്കാന്‍ വേണ്ടി മാത്രമാണ്.&lt;br /&gt;&lt;br /&gt;ഇവിടത്തുകാരുടെ പ്രദാന ജോലി. ജോലി തെണ്ടി ഗള്‍ഫില്‍ പോക്ക് മീന്‍ പിടുത്തം അല്ലറ ചില്ലറ പണി ചെയ്യാന്‍ പാരമ്പര്യമായി നിയോഗിക്കപ്പെട്ട കുറച്ച് പേര്‍. അങ്ങിനെ എല്ലാരേം പോലെ നടക്കുന്ന ആളുകള്‍ക്കിടയില്‍ എനിക്ക് വിത്യസ്തമായി തോന്നുന്ന ചിലരെ കുറിച്ചാണ് ഞാന്‍ ഇവിടെ എഴുതുന്നത്.&lt;br /&gt;&lt;br /&gt;അങ്ങിനെ എഴുതാന്‍ മനസ്സില്‍ കരുതിയപ്പോള്‍ ആദ്യം എന്റെ മനസ്സില്‍ ഓടിയെത്തിയത് ഞങള്‍ പാട്ട ബക്കുറു എന്ന് വിളിക്കുന്ന അബു ബകറിനെയാണ്.&lt;br /&gt;&lt;br /&gt;എന്റെ തറവാടിന്റെ പടിഞ്ഞാറെ ഇതക്കല്‍ താമസിക്കുന്ന മുക്രി ആമിനത്താടെ 7 മക്കളില്‍ അവസാനത്തവന്‍. പാട്ട യുടെ വീടിനെ കുറിച്ചു പറഞ്ഞാല്‍ ഒരു 15 സെന്റ് ഭൂമിയില്‍ 7 സെന്ററില്‍ ഉള്ള ഒരു ആട്ടും കൂടും ബാക്കി 3 സെന്ററില്‍ വീടും ബാക്കിയുള്ളത് മുറ്റവുമായി പടര്‍ന്നു പന്തലിച്ചു കിടക്കുന്ന കൊട്ടാരം. പാട്ടയുടെ കുടുമ്പത്തിലുള്ള എല്ലാരും നല്ല സ്നെഹതിലായത് കൊണ്ട് അയല്‍പക്കത്തുള്ള ഞാന്‍ അടക്കമുള്ള കുട്ടികള്‍ക്ക് മലയാളത്തിലുള്ള എല്ലാ തെറിയും കാണാ പാഠമായിരുന്നു. പാട്ടയും ഇക്കമാരും മുക്രി തള്ളയും തമ്മില്‍ കയ്യാംകളിയും തെറി വിളിയും സര്‍വ്വ സാധാരണമായിരുന്നു.&lt;br /&gt;&lt;br /&gt;7 ആം ക്ലാസ് വരെ എത്തിയപ്പോഴേക്കും പ്രായം 20 കഴിഞ്ഞത് കൊണ്ട് സ്കൂളില്‍ നിന്നു പറഞ്ഞു വിട്ടു. അന്ന് നാട്ടില്‍ നിലവിലുണ്ടായിരുന്ന അണ്ടി ക്കളി, പലുന്ഗ് കളി എന്ന് വേണ്ടാ എല്ലാ തരം എക്സ്ട്രാ കരിക്കുലര്‍ പരിപാടികളിലും ഒന്നാമന്‍ ആയിരുന്നു. സംസാരിക്കുമ്പോള്‍ സ എന്ന ഭാഗം കടുപ്പിച്ചു സ്സ എന്ന് പറയുന്ന പാട്ട ഞങ്ങളില്‍ അതിശയവും തമാശയും ജനിപ്പിച്ചിരുന്നു.&lt;br /&gt;&lt;br /&gt;എനിക്കോര്‍മയുള്ള പാട്ടയുടെ ഒരു വര്‍ത്തമാനം പോകുന്നത് ഇങ്ങിനെ " ടൂര്‍ പോകുമ്പൊള്‍ ടാറ്റ സ്സുമോവില്‍ പിന്നിലെ സ്സീട്ടില്‍ ആയിസ്സ് ബോക്സ്സ് സ്സമത്തിനു വെച്ച് സ്സ്ട്രോ ഇട്ടു വിസ്സ്കി സ്സിപ് സ്സിപ് ആയി കുടിച്ചു."&lt;br /&gt;&lt;br /&gt;എല്ലാ വീടുകളിലും കളവ് എന്ന കല തെറ്റായിരുന്നു എന്ഗിലും പാട്ട യുടെ വീട്ടില്‍ അത് ഏറ്റവും നല്ല സ്വഭാവമായിരുന്നു അത് കൊണ്ടു തന്നെ കക്കല്‍ എന്ന കല പാട്ട നല്ല പോലെ സ്വായത്തമാക്കി. ചെറുപ്പത്തില്‍ ബള്‍ബ്, ചെരിപ്പ്, കളിപ്പാട്ടങ്ങള്‍ എന്നിവ ആയിരുന്നു എങ്കില്‍ വലുതായപ്പോള്‍ കളവ് മുതലിന്റെ വലിപ്പവും വര്‍ദിച്ചു സൈക്കിള്‍ മുതല്‍ ചന്ദന തടി വരെ മോഷ്ടിക്കുമെന്നാ ഇപ്പൊ അവനെ കുറിച്ചു കേള്‍ക്കുന്നത്.&lt;br /&gt;&lt;br /&gt;ഇതൊക്കെ ആണെന്ങിലും സ്നേഹിച്ചാല്‍ പാട്ട നമുക്കു വേണ്ടി എന്തും ചെയ്യുന്ന ഒരു നല്ല സുഹൃത്ത് കൂടിയായിരുന്നു. ചെറുപ്പത്തില്‍ പെരുന്നാളിന് ഞങളുടെ കയ്യില്‍ കിട്ടുന്ന പൈസ എല്ലാം വേടിച്ചു അവന്‍ ഇറച്ചിയും പൊറോട്ടയും കഴിക്കുകയും കൂട്ടത്തില്‍ തറ ടിക്കറ്റില്‍ ഒരു സിനിമ കാണാന്‍ കൊണ്ടു പോയിരുന്നതും പാട്ടയാണ്.&lt;br /&gt;&lt;br /&gt;ഞങ്ങള്‍ ഹൈ സ്കൂള്‍ ആയപ്പോഴേക്കും അവന്‍ ഒരു കല്യാണം കഴിച്ചു അതിനെ ദിവോര്സ് ചെയ്തിരുന്നു. മരം വെട്ട് കരന്റ്റ് പണി പാരമ്പര്യമായി കിട്ടിയ കുട നന്നാക്കല്‍ എന്ന് വേണ്ടാ അവന്‍ അറിയാത്ത പണികളൊന്നും ഉണ്ടായിരുന്നില്ല. ഒരു പണിയിലും ഉറച്ചു നിക്കില്ല എന്ത് പണിക്ക് പോയാലും 3 മാസത്തില്‍ കൂടുതല്‍ തുടരാറില്ല 3 മാസം പണി 3 മാസം കളവ് ഇങ്ങിനെ പാട്ട ജീവിതം സുഘമായി പോയി കൊണ്ടിരുന്നു.&lt;br /&gt;&lt;br /&gt;പണ്ടു ത്രിത്തല്ലൂര്‍ കുട നന്നാക്കാന്‍ പോയിരുന്നു പതിവു പോലെ 3 മാസം കഴിഞ്ഞതോടെ മൂപ്പര് പണി നിര്‍ത്തി പോന്നു. പണി അവസാനിപ്പിച്ചു പോരാന്‍ ഉണ്ടായ കാരണം പാട്ട വിവരിക്കുന്നത് ഇങ്ങിനെ "ഇന്നു ഞാന്‍ കുട നന്നകാനിരിക്കുംപോള്‍ ഞാന്‍ ഇരിക്കുന്നതിന്റെ തൊട്ടു മുന്നില്‍ NH 17 ഇല്‍ ഒരു അക്സിടെന്റ്റ് നടന്നു ഒരു കാര്‍ ബൈക്കില്‍ ഇടിച്ചു ബൈക്കിലുണ്ടായിരുന്ന ആള്‍ തല തല്ലി വീണു തലച്ചോര്‍ പുറത്തു വന്നു അത് കണ്ടു നിന്നപ്പോള്‍ എനിക്ക് ചര്ദിക്കാന്‍ വന്നു പിന്നെ എനിക്ക് ചോറ് തിന്നാന്‍ പറ്റിയില്ല പകരം ഇറച്ചിയും പൊറോട്ടയും തിന്നു അത് കൊണ്ടു ഞാന്‍ ഇനി പണിക്കു പോണില്ല” ആ തീരുമാനം മുക്രി തള്ളയുടെ മുന്നില്‍ വോട്ടിനിട്ടു. പണിക്കു പോയില്ലെങ്ങിലും കട്ടിട്ടയാലും അവന് തിന്നാനുള്ളത് അവന്‍ തന്നെ ഉണ്ടാക്കുമെന്ന് അറിയാവുന്ന മുക്രി തള്ള ആ തീരുമാനം 100 ഇല്‍ 100 വോട്ടിനു പാസ്സാക്കി.&lt;br /&gt;&lt;br /&gt;&lt;br /&gt;ഞാന്‍ കോളേജില്‍ പഠിക്കുമ്പോള്‍ ഞാനും എന്റെ കൂട്ടുകാരും ക്ല്ബ് തുടങ്ങാന്‍ പരിപാടിയിട്ടപ്പോള്‍ അതിന് ഏറ്റവും മുന്പന്ധിയില്‍ ഉണ്ടായിരുന്നത് പാട്ടയായിരുന്നു. ലീഗ് ഓഫീസിനു മുകളില്‍ ക്ലബ്ബ് കെട്ടാന്‍ തീരുമാനിക്കുകയും സാമ്പതീകമായ കഷ്ടപ്പാട് കൊണ്ട് അവന്റെ പറമ്പില്‍ നിന്നു ഒരാള്‍ ഉയരത്തില്‍ കുഴി കുഴിച്ചു നല്ല മണല്‍ വാരി 2 നിലയുള്ള കെട്ടിടത്തിന്റെ മുകളില്‍ കയറ്റി ക്ലബ് ഉണ്ടാക്കാന്‍ കഷ്ടപ്പെട്ടതും അവന്‍ തന്നെയാണ്.&lt;br /&gt;&lt;br /&gt;ആയിടക്കു ചില്ലറ കരിക്ക്, കോഴി മോഷണം ഉണ്ടായിരുന്ന ഞങള്‍ക്ക് എല്ലാ വിധ ഒത്താശയും ചെയ്തു തന്നത് അവനായിരുന്നു. കരിക്ക് മോഷണത്തിന് കൂടെ പോയാല്‍ മാത്രം മതി തെങ്ങ് കയറി കരിക്ക് ഇട്ടു ചെത്തി സ്സ്ട്രോ ഇട്ടു കയ്യിലേക്ക് തരും അത്രക്കും ആത്മാര്തദ ആയിരുന്നു അവന്.&lt;br /&gt;&lt;br /&gt;ഒരു ദിവസ്സം അടുത്തുള്ള കൊക്കി തള്ള നേര്‍ച്ചക്ക്‌ വളര്‍ത്തിയിരുന്ന നല്ല മുത്തന്‍ പൂവന്‍ കോഴിയെ (പരുന്തു കോഴി) പിടിച്ചു വീട്ടില്‍ കൊണ്ടു പോയി പാകം ചെയ്തു ഞങളെ ഊട്ടിയിട്ടുണ്ട്.&lt;br /&gt;&lt;br /&gt;ഒരിക്കല്‍ കരിക്കിടാന്‍ തെങ്ങില്‍ കയറിയ അവനെ കാത്തു താഴെ നിന്നിരുന്ന ഞങള്‍ക്ക് ആദ്യം കുറച്ച് കൊതുമ്പും പിന്നെ നല്ല വിളഞ്ഞ തേങ്ങയും ഇട്ടു തെങ്ങില്‍ നിന്നിറങ്ങിയപ്പോള്‍ ഞങള്‍ എല്ലാരും ചൂടായി. അപ്പോള്‍ പാട്ട പറയുവാ "നിങ്ങേള്‍ക്കുള്ള കരിക്ക് ഞാന്‍ അപ്പുറത്തുള്ള ചെന്തെങ്ങില്‍ കണ്ടുവെച്ചിട്ടുണ്ട് അതില്‍ നിന്നു ഇട്ടു തരാം വീട്ടില്‍ കത്തിക്കാന്‍ വിറകും കറിക്ക് നാളികേരവും ഇലാതിരിക്കുവാ ഞാന്‍ ഇതു വീട്ടില്‍ കൊണ്ടു കൊടുത്തിട്ട് വരാം നിങ്ങള്‍ ഇവിടെ വെയിറ്റ് ചെയ്യ്" പറഞ്ഞ പോലെ അവന്‍ വാക്കു പാലിച്ചു വീട്ടില്‍ പോയി വന്ന്‌ ചെന്തെങ്ങിന്റെ 4 കരിക്ക് വീദം എല്ലാര്‍ക്കും ചെത്തി തന്നു.&lt;br /&gt;&lt;br /&gt;ആയിടക്കു അവന്‍ വീണ്ടും ഒരു കല്യാണം കഴിച്ചു. ആ കല്യാണത്തില്‍ അവന് നല്ല ലാബമായിരുന്നു പെണ്ണിന്റെ അനിയത്തിയും അമ്മയിമ്മയും അനിയത്തിയുടെ ഭര്‍ത്താവും കൂടി ഫ്രീ ആയി കിട്ടി. ഇതൊക്കെ ആണേലും 3 മാസം പണിയും 3 മാസം കളവും എല്ലാമായി അവന്റെ ആര്‍മാദം തുടര്‍ന്ന് കണ്ടേ ഇരുന്നു. കല്യാണം കഴിച്ച വകയില്‍ പെണ്ണിന് ഉണ്ടായിരുന്ന 7 സെന്റ് സ്ഥലവും കിട്ടിയ സ്വര്‍ണവും വിറ്റു കുറച്ച് പൈസ പുട്ടടിക്കുകയും ബാക്കി പൈസ മുക്രി തള്ളയുടെ ബാക്കിയുണ്ടായിരുന്ന 5 സെന്ററില്‍ വീട് പണി തുടങ്ങി. അവനും അവന്റെ അമ്മായി അമ്മയും കൂടി പണിത വീടായതിനാലാകും വീട് ഏതാണ്ട് ഒരു തൊഴുത്ത് പോലെ ആയി. ഞങളുടെ തറവാട് പൊളിച്ചു പണിയുന്നുണ്ടായിരുന്ന സമയമായതിനാല്‍ സ്വന്തമായി ഇഷ്ടിക സിമെന്റ്, മണ്ണ് എന്ന് വേണ്ടാ മാര്‍ബിള്‍ വരെ അവന്റെ ആവശ്യത്തിനനുസരിച്ച് കളവ് എന്ന് പറയുന്ന വാക്കിനോട് അവന്‍ ഇഷ്ടമില്ലാത്തതിനാല്‍ എടുത്തു കൊണ്ടു പോയി ഒരു വിധത്തില്‍ വീട് പണി പൂര്‍ത്തിയാക്കി.&lt;br /&gt;&lt;br /&gt;അപ്പോഴേക്കും നമ്മള്‍ നാട്ടികക്കാരന്റെ സ്ഥിരം പരിപാടി ആയ ജോലി തെണ്ടലിന്റെ ഭാഗമായി ദുബായില്‍ എത്തി പെട്ടു. പിന്നെ നാട്ടിലേക്ക് വിളിക്കുമ്പോള്‍ അവന്‍ വലിയ കള്ളന്‍ ആയി എന്ന് എന്റെ മാതാശ്രീ പറഞ്ഞറിഞ്ഞു 2 വര്ഷം കഴിഞ്ഞു നാട്ടില്‍ 2 മാസത്തിന്റെ ലീവിനു പോയപ്പോള്‍ ഒരു വലിയ കള്ളനെ കാണാന്‍ ചെറിയ കള്ളന്‍ താത്പര്യം ഇല്ലതദിനാല് ഞാന്‍ അവനെ കുറിച്ചു സ്വന്തം വീട്ടില്‍ അന്വേഷിചെന്ങിലും നാട്ടുകാരോട് ഞാന്‍ മനഃപൂര്‍വ്വം അന്വേഷിച്ചില്ല.&lt;br /&gt;&lt;br /&gt;ആയിടക്കു ഞാന്‍ ഒരു കുഞ്ഞു ഉച്ചയുറക്കം പാസ്സാക്കുന്ന സമയത്ത് മുക്രി തള്ളയുടെ വീട്ടില്‍ നിന്നു അട്ടാദവും കൂക്ക് വിളികളും കെട്ട് നോക്കിയപ്പോള്‍ പോലീസ് ജീപ്പ് വന്നു തള്ളയുടെ വീട്ടിനു മുന്നില്‍ നില്ക്കുന്നു. ഞാന്‍ പുറത്തിറങ്ങിയ അദെ സമയം തന്നെ ഞങടെ പടിഞ്ഞാറെ എദയിലെ മതിലും ചാടി അദാ വരുന്നു നമ്മുടെ പാട്ട പിന്നാലെ പോലീസ് കാരും. എന്തായാലും പോലീസ് കാര്‍ക്ക് അവനെ കിട്ടിയില്ലെന്ന് കുറച്ച് സമയത്തിനു ശേഷം ചമ്മിയ മുഖത്തോട് കൂടി തിരിച്ചു പോകുന്ന പോലീസ് കാരെ കണ്ടപ്പോള്‍ മനസ്സിലായി.&lt;br /&gt;&lt;br /&gt;പിന്നെ വല്ലപ്പോഴും നാട്ടില്‍ പോകുമ്പൊള്‍ കാണുമ്പോള്‍ 100 ഓ 200 ഓ ചോദിക്കും കൊടുത്തില്ലേല്‍ നമ്മടെ സഹോദരന്‍ നൌഷാദിക്ക പറഞ്ഞ പോലെ "പാട്ട ചോദിച്ചിട്ട് കൊടുത്തില്ലേല്‍ അവന്‍ ആ പ്രതികാരം വീട്ടില്‍ നിന്നു കട്ട് കൊണ്ടു പോയി നമുക്കു തന്നെ പാര ആകും" എന്ന വാക്കു നല്ല വണ്ണം ഒര്മയുള്ളതിനാല്‍ ഞാന്‍ തിരിച്ചൊന്നും പറയാതെ കൊടുക്കും (അല്ലാതെ പേടിച്ചിട്ടൊന്നുമല്ല).&lt;br /&gt;&lt;br /&gt;പിന്നെയും കുറെ കാലം പാട്ടയുടെ വികൃതികള്‍ തുടര്‍ന്ന് കൊണ്ടേ ഇരുന്നു. അതിലിടയ്ക്ക് 2 ആമത്തെ പെണ്ണിനെ ഒഴിവാക്കി അവന്‍ വീണ്ടും വേറെ കല്യാണം കഴിച്ചു. ആയിടക്കു വീട്ടിലേക്ക് വിളിച്ചപ്പോള്‍ ചന്തനം കടത്തിയദിനും വന്യമൃഗങ്ങളുടെ തോല് കടത്തിയദിനും പാട്ടയെ അറസ്റ്റ് ചെയ്തു എന്നും തോണ്ടി മുതലായി മാന്‍ കൊമ്പു പോലീസ്കാര്‍ കണ്ടെടുത്തു എന്നും നമ്മുടെ അനിയന്‍ പുലി പറഞ്ഞറിഞ്ഞു.&lt;br /&gt;ഇപ്പോള്‍ ജയിലില്‍ സ്ഥിര താമസമാണ് എന്ന്‍ നാട്ടുകാരും അല്ല 3 ആമത് കെട്ടിയതിന്റെ വീട്ടിലാണ് ഇപ്പൊ അവന്റെ പൊറുതി എന്ന് മുക്രിതള്ളയും പറഞ്ഞു നടക്കുന്നതോഴിച്ചാല്‍ സത്യത്തില്‍ പാട്ട എവിടെയാണ് എന്ന് അവന് മാത്രമെ അറിയൂ.&lt;br /&gt;&lt;br /&gt;പിന്‍ കുറിപ്പ്:&lt;br /&gt;&lt;br /&gt;എന്റെ വാപ്പ 1970 കളുടെ തുടക്കത്തില്‍ പൂനെയില്‍ കുറച്ച് കാലം ജോലി ചെയ്തിരുന്നു. ആയിടക്കു ഒരിക്കല്‍ നാട്ടില്‍ ഹോളിടെ ആകൊഷിക്കാന്‍ ലീവ് ചോദിച്ച് ചെന്ന വാപ്പക്ക് സ്ഥാപനത്തിന്റെ ഉടമസ്ഥനായ മാര്‍വാടി സന്തോഷപൂര്‍വ്വം കൊടുത്തിരുന്ന ഒരു മാന്‍ കൊമ്പ് ദേവന്‍ ആശാരിയെ കൊണ്ടു ഒരു പലകയില്‍ ഫിറ്റ് ചെയ്യിച്ച് തറവാടിന്റെ ചുമരില്‍ ഉറപ്പിച്ചിരുന്നു. തറവാട് പൊളിച്ചു പണിയുന്നതിന്റെ ഭാഗമായി അത് വിറകു പുരയില്‍ വെക്കുകയും അവിടുന്ന് പാട്ട അത് ചൂണ്ടുകയും അത് സ്വന്തം വീട്ടില്‍ അലങ്കാരത്തിനായി വെക്കുകയും ചെയ്തു. അങ്ങിനെ വെച്ചിരുന്ന മാന്‍ കൊമ്പാണ് പോലീസ് തോണ്ടി മുതലായി പിടിച്ചത് എന്നും പിന്നീട് ഞാന്‍ അറിഞ്ഞു.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/403874513600914769-1009694843620997618?l=sameerpas.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://sameerpas.blogspot.com/feeds/1009694843620997618/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=403874513600914769&amp;postID=1009694843620997618' title='3 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/403874513600914769/posts/default/1009694843620997618'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/403874513600914769/posts/default/1009694843620997618'/><link rel='alternate' type='text/html' href='http://sameerpas.blogspot.com/2009/02/blog-post_04.html' title='പാട്ട ബക്കുറു അഥവാ അബൂബക്കര്‍ പാട്ട'/><author><name>പുള്ളിപ്പുലി</name><uri>http://www.blogger.com/profile/11628229637230101368</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='17' height='32' src='http://1.bp.blogspot.com/-mO8cuKtxfws/TuWVkECdQNI/AAAAAAAADyQ/YTQwICX854s/s220/Posterize.jpg'/></author><thr:total>3</thr:total></entry><entry><id>tag:blogger.com,1999:blog-403874513600914769.post-5835690383187235074</id><published>2009-01-13T20:33:00.004+04:00</published><updated>2009-01-31T23:09:00.560+04:00</updated><title type='text'>ഒരു കൂട്ടം നല്ല ഓര്‍മ്മകള്‍</title><content type='html'>&lt;p&gt;ജീവിതത്തിന്റെ ഈ പാതി വഴിയിലും ഒരിക്കല്‍ പോലും മറക്കാന്‍ കഴിയാത്ത ചില നല്ല ഓര്‍മകളിലേക്കുള്ള സഞ്ചാരം ഞാന്‍ ഇവിടെ തുടങ്ങട്ടെ.&lt;br /&gt;&lt;br /&gt;എന്റെ വീടിന്റെ കിഴക്ക് വശത്തുള്ള ഇടവഴിയിലൂടെ ഒരു അലുമിനിയത്തിന്റെ പെട്ടിയും താങ്ങി 1 ആം ക്ലാസ്സില്‍ പഠിക്കാന്‍ മാപ്പിള സ്കൂളിലേക്ക് എന്നെ എനിക്ക് ഇന്നും നല്ല ഓര്‍മയുണ്ട്.&lt;/p&gt;&lt;p&gt;മാപ്പിള സ്കൂള്‍ ഹെഡ് മാസ്റ്റര്‍ ആയിരുന്ന ആകാശത്തിലെ പൂര്‍ണ ചന്ദ്രനെ പോലെ സുന്ദരനായ ശംസുദ്ധീന്‍ മാഷും 1 ക്ലാസ്സില്‍ അക്കങ്ങളും അക്ഷരങ്ങളും പഠിപ്പിക്കുകയും കറുത്ത ഫ്രെയിം ഉള്ള കണ്ണടയും വെളുത്ത സാരിയില്‍ കറുത്ത കരകള്‍ ഉള്ള സാരി മാത്രം &lt;span class=""&gt;ദരിച്ചിരുന്ന &lt;/span&gt;കത്രീന ടീച്ചറും. സ്കൂളിന് കിഴക്ക് താമസിച്ചിരുന്ന നുസൈബ റ്റീച്ചര്‍. ഐശാബി ടീച്ചറും പിന്നെ മറന്നു പോയ മറ്റു ചില ടീച്ചര്‍ മാറും ഓടു മേഞ്ഞ സ്കൂളിന്റെ പിറകിലായുള്ള ഉപ്പ് മാവ് പുരയും രാമണ്ടി കുളവും അതിനെ കരയിലുള്ള കൊടമ്പുളി മരവും സ്കൂളിന് മുന്‍ വശത്തായുള്ള പഞ്ചായത്ത് പൈപ്പും സ്കൂളിന് മുന്നില്‍ ഇന്റെര്‍വലിനു വരുന്ന ബോംബെ, കുമാര്‍ എന്ന പേരുകളില്‍ അറിയപ്പെടുന്ന ആയിസ്സ്രൂറ്റ് അന്നാചിമാരും സ്കൂളിന്റെ കിഴക്ക് മാറിയുള്ള ആയിസ്പ്ലന്റും അതിന് സൈഡില്‍ ഉള്ള അദ്രമാന്ക്കാടെ പെട്ടി പീടികയും അവിടെ നിന്നു വാങ്ങുന്ന തേന്‍ നിലാവും ബുല്ടയും ടെകാനും പിന്നെ പാല്‍ മീരയും നല്ല മഴക്കാലത്ത് രാമണ്ടി കുളത്തില്‍ ഉണ്ടാക്കുന്ന കുളവാഴ കൊണ്ടുണ്ടാക്കുന്ന ചന്ങാടവും സ്കൂളില്‍ ഉണ്ടാക്കുന്ന ഉപ്പ് മാവിന്റെ വേസ്റ്റ് ആയതുകൊണ്ട് പിടികലുണ്ടാക്കി അതിനുള്ളില്‍ കുപ്പി ചില്ല്ലുകള്‍ വെച്ചു കാക്കയെ പിടിക്കാനുള്ള കേനിയുണ്ടാക്കളും.&lt;/p&gt;&lt;p&gt;ഒഴിവു ദിവസങ്ങളില്‍ വീടിന്റെ വടക്കുമാരിയുള്ള കുളത്തില്‍ ഒഴിവു ദിവസങ്ങളില്‍ നീന്ധാന്‍ പഠിക്കാനുള്ള പോക്കും ഒരു fa സോപ്പ് കൊണ്ട് ഒരു നേരം കുളിക്കുന്ന കൊട ഷീല പോലെ കറുത്ത ജമാലും നേര്ച്ച കോടശീല പോലുള്ള അബു എന്ന് വിളിക്കുന്ന സൈഫുവും ഞങളുടെ എല്ലാം ഹീറോ ആയ പാട്ട ബക്കര്‍. ചുമര്‍ ആയ ചുമര്‍ കരിക്കട്ട അല്ലേല്‍ ചോക്ക് കൊണ്ടും ചിത്രം വരയ്ക്കുന്ന ആര്‍ടിസ്റ്റ് സാധിക്കയും. &lt;/p&gt;&lt;p&gt;സാധിക്കയും ബക്കര്‍ ഉം ഒഴിവു ദിവസങ്ങളില്‍ കാണിക്കുന്ന ബാല്ബിനുള്ളില്‍ തുപ്പലം കൊത്തിയും ഇട്ടു വാലുതായി കാണിക്കുന്ന സിനിമയും പഠിക്കാനുള്ള ഇഷ്ടമില്ലായ്മ കൊണ്ട് എന്നെ ടുശഷന്‍ ക്ലാസ്സ് വരെ ടുസഷന്‍ എടുത്തിരുന്ന ശിവാനതന്‍ മാഷും വീടിനു കിഴക്ക് വശത്തുണ്ടായിരുന്ന കൊല്പുളി പേരക്ക മാങ്ങ മരവും അതിലുണ്ടായിരുന്ന മുളയുടെ ഊഞ്ഞാലും അതിനപ്പുറത്ത് ഞങ്ങള്‍ ഹോക്കി കളിക്കുന്ന ആയിക്കൂട്ട ഹാജ്യാരുടെ പാടവും. പലുന്ഗ് കളിയും അണ്ടി കളിയും പള്ളിപരംബിലെ കുട്ടികാടുകളില്‍ കൊട്ടകായ ഞാവല്‍പഴം മുതാലയവ പൊട്ടിച്ചു തിന്നാനുള്ള പോക്കും.&lt;/p&gt;&lt;p&gt;മദ്രസ്സയും അവിടത്തെ ഉസ്താധുമാരും അവരുടെ ചെവിക്കു പിടിച്ചുള്ള നുള്ളും ഞായരഴച്ചകളില്‍ മദ്രസ്സയില്‍ ഉണ്ടാകാറുള്ള വിരിഞ്ഞി ചോറും ഇന്നും ഒരു കെടാത്ത വിലക്ക് പോലെ എന്റെ ഉള്ളില്‍ ഇപ്പോഴും സുഘമുള്ള പ്രകാശം പരത്തുന്നുണ്ട്.&lt;/p&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/403874513600914769-5835690383187235074?l=sameerpas.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://sameerpas.blogspot.com/feeds/5835690383187235074/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=403874513600914769&amp;postID=5835690383187235074' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/403874513600914769/posts/default/5835690383187235074'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/403874513600914769/posts/default/5835690383187235074'/><link rel='alternate' type='text/html' href='http://sameerpas.blogspot.com/2009/01/blog-post.html' title='ഒരു കൂട്ടം നല്ല ഓര്‍മ്മകള്‍'/><author><name>പുള്ളിപ്പുലി</name><uri>http://www.blogger.com/profile/11628229637230101368</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='17' height='32' src='http://1.bp.blogspot.com/-mO8cuKtxfws/TuWVkECdQNI/AAAAAAAADyQ/YTQwICX854s/s220/Posterize.jpg'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-403874513600914769.post-7756418678954900759</id><published>2008-06-01T23:31:00.000+04:00</published><updated>2008-06-01T23:50:16.722+04:00</updated><title type='text'></title><content type='html'>&lt;p&gt;എന്താ ഇപ്പൊ എഴുതുക സത്യത്തില്‍ ഒരു ബ്ലോഗ് തുടങ്ങണമെന്നു ആഗ്രഹം തുടങ്ങിയിട്ട് കുറെ കാലമായി. എന്നും ഒരു പേടി ആയിരുന്നു തുടങ്ങിയിട്ട് എന്തെഴുതും. ജീവിതത്തില്‍ ഇന്നു വരെ സ്കൂളില്‍ പോലും ശരിക്കെഴുതാതിരുന്നതിനാലും എഴുതി KOLAMAAKKENDAA  എന്ന് കരുതി കുറെ ക്ഷമിച്ചു. ഇനി ഇപ്പൊ എന്തായാലും അങ്ങ് വരട്ടേ എന്ന് കരുതി ഞാന്‍ തുടങ്ങട്ടേ  നമുക്കു ഒന്നു അടിച്ച് പൊളിച്ചു നോക്കാം എന്താ !!!&lt;/p&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/403874513600914769-7756418678954900759?l=sameerpas.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://sameerpas.blogspot.com/feeds/7756418678954900759/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=403874513600914769&amp;postID=7756418678954900759' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/403874513600914769/posts/default/7756418678954900759'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/403874513600914769/posts/default/7756418678954900759'/><link rel='alternate' type='text/html' href='http://sameerpas.blogspot.com/2008/06/blog-post.html' title=''/><author><name>പുള്ളിപ്പുലി</name><uri>http://www.blogger.com/profile/11628229637230101368</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='17' height='32' src='http://1.bp.blogspot.com/-mO8cuKtxfws/TuWVkECdQNI/AAAAAAAADyQ/YTQwICX854s/s220/Posterize.jpg'/></author><thr:total>0</thr:total></entry></feed>
